E mail

    Password

    Forgot your password ?

    OR
    ×
  • Sign Out

Last Updated Sunday March 07 2021 05:32 PM IST

Facebook
Twitter
Google Plus
Youtube

More in Sports

റാഞ്ചി ക്രിക്കറ്റ് ടെസ്റ്റില്‍ ഓസ്ട്രേലിയ ഒന്നാം ഇന്നിങ്സില്‍ 451ന് പുറത്ത്

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

Text Size
Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

Your Rating:

റാഞ്ചി ക്രിക്കറ്റ് ടെസ്റ്റില്‍ ഓസ്ട്രേലിയ ഒന്നാം ഇന്നിങ്സില്‍ 451ന് പുറത്ത്. മാക്സ്‌വെല്ലിന്റെ കന്നി ടെസ്റ്റ് സെഞ്ചുറിയും സ്റ്റീവ് സ്മിത്ത് പുറത്താകാതെ നേടിയ 178 റണ്‍സുമാണ് ഓസീസിന് മികച്ച സ്കോര്‍ നല്‍കിയത്. രണ്ടാംദിനം കളി അവസാനിക്കുമ്പോള്‍ ഇന്ത്യ ഒരു വിക്കറ്റ് നഷ്ടത്തില്‍ 120 റണ്‍സെടുത്തിട്ടുണ്ട്. 

റാഞ്ചിയിലെ പിച്ച് രണ്ടാംദിനവും ബോളര്‍മാരെ കൈവിട്ടുസഹായിച്ചില്ല. അഞ്ചാം വിക്കറ്റിലെ സ്റ്റീവ് സ്മിത്ത് -മാക്സ്‌വെല്‍ കൂട്ടുകെട്ടിന്റെ 191 റണ്‍സ് ഓസ്ട്രേലിയയെ മികച്ച സ്കോറിലേക്ക് ഉയര്‍ത്തി , 180 പന്തില്‍ മാക്സ്‌വെല്ലിന്റെ കന്നി ടെസ്റ്റ് സെഞ്ചുറി. ഒന്‍പത് ഫോറും രണ്ട് സിക്സും. 

150ഉം കടന്ന സ്റ്റീവ് സ്മിത്തിന്റെ ഇന്നിങ്്സ് പക്വത കാട്ടി. മാക്സ്‌വെല്ലിനെ പുറത്താക്കി ജഡേജയുടെ ബ്രേക്ക് ത്രൂ. വേഗത്തില്‍ സ്കോര്‍ ഉയര്‍ത്താന്‍ മാത്യുവെയ്ഡും ഒക്കീഫിയും ശ്രമിച്ചെങ്കിലും വലിയ കൂട്ടുകെട്ടുകള്‍ക്ക് കഴിഞ്ഞില്ല. ജഡേജയുടെ അഞ്ചു വിക്കറ്റ് പ്രകടനം ഓസ്ട്രേലിയന്‍ ഇന്നിങ്സ് 451ല്‍ അവസാനിപ്പിച്ചു. 

ബാറ്റിങ്ങിനെ തുണയ്ക്കുന്ന പിച്ചില്‍ ഇന്ത്യയും കരുതലോടെയാണ് തുടങ്ങിയത്. പരമ്പരയിലെ നാലാം അര്‍ധസെഞ്ചുറി തികച്ച രാഹുല്‍ 67 റണ്‍സോടെ മടങ്ങി. പാറ്റ് കമ്മിന്‍സിന്റെ സ്ലോ ബൗണ്‍സില്‍ രാഹുലിന് പിഴച്ചു. ഒന്നിന് 120 എന്ന സ്കോറില്‍ രണ്ടാംദിനം കളി അവസാനിപ്പിക്കുമ്പോള്‍ 42 റണ്‍സോടെ വിജയും 10 റണ്‍സുമായി പൂജാരയുമാണ് ക്രീസില്‍. ആദ്യ ദിനം ഫീല്‍ഡിങ്ങിനിടെ പരുക്കേറ്റ് മടങ്ങിയ കോഹ്‌ലി രണ്ടാംദിനം കളത്തിലിറങ്ങിയില്ല. അവസാന രണ്ടുദിവസങ്ങളില്‍ പിച്ച് ബോളര്‍മാരെ തുണച്ചേക്കുമെന്നതിനാല്‍ മൂന്നാംദിനംമുഴുവന്‍ പിടിച്ചുനിന്ന് ലീഡ് നേടുകയെന്നതാകണം ഇന്ത്യന്‍ ലക്ഷ്യം. 

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :