E mail

    Password

    Forgot your password ?

    OR
    ×
  • Sign Out

Last Updated Friday February 12 2021 11:33 AM IST

Facebook
Twitter
Google Plus
Youtube

More in Sports

തന്‍റെ സ്വപ്നങ്ങള്‍ മരിച്ചെന്ന് ക്ലോഡിയോ റാനിയേരി

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

Text Size
Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

Your Rating:

തന്‍റെ സ്വപ്നങ്ങള്‍ മരിച്ചെന്ന് പുറത്താക്കപ്പെട്ട ലെസ്റ്റര്‍ സിറ്റി പരിശീലകന്‍ ക്ലോഡിയോ റാനിയേരി. പ്രീമിയര്‍ ലീഗിന്‍റെ കഴിഞ്ഞ സീസണില്‍ ലെസ്റ്റര്‍ സിറ്റിയെന്ന കുഞ്ഞന്‍ ടീമിനെ ചാമ്പ്യന്‍മാരാക്കിയ റാനിയേരിയെ കഴിഞ്ഞ ദിവസമാണ് ക്ലബ് മാറ്റിയത്. ഇതിനു ശേഷമുള്ള റാനിയേരിയുടെ ആദ്യ പ്രതികരണമായിരുന്നു ഇത്. റാനിയേരിയെ പിന്തുണച്ച് കൂടുതല്‍ താരങ്ങളും പരിശീലകരും രംഗത്തെത്തി. 

കായിക ചരിത്രത്തില്‍ ഐതിഹാസകമയൊരു അടയാളപ്പെടുത്തലുമായിട്ടാണ് ക്ലോഡിയോ റാനിയേരി ഇറങ്ങിപ്പോകുന്നത്.പ്രീമിയര്‍ ലീഗ് കിരീടനേട്ടത്തിന് ഒട്ടും സാധ്യത കല്‍പ്പിക്കപ്പെടാത്ത കുഞ്ഞന്‍ ടീമിനെ ചാമ്പ്യനാക്കിയ പരിശീലകനെ ഇറക്കിവിട്ടു എന്നതായിരിക്കും ശരി. 

ഇത്തവണ കളിക്കാരുടെ മോശം പ്രകടനത്തിന്‍റെ പേരില്‍ പുറത്താക്കപ്പെട്ട റാനിയേരിയേരിയുടെ ആദ്യ പ്രതികരണം എന്തായിരിക്കും എന്ന് ഫുട്ബോള്‍ ലോകം ഉറ്റു നോക്കിയിരുന്നു. മാധ്യമപ്രവര്‍ത്തകരുടെ ചോദ്യങ്ങള്‍ക്ക് കൃത്യമായൊരു മറുപടി നല്‍കാന്‍ ഫി റാനിയേരി തയാറായിരുന്നില്ല. 

പിന്നീട് പുറത്തിറക്കിയ പ്രസ്താവനയില്‍ എന്‍റെ സ്വപ്നങ്ങല്‍ കഴിഞ്ഞ ദിവസം മരിച്ചു എന്ന് റാനിയേരി കുറിച്ചു. വരാനിരിക്കുന്ന മത്സരങ്ങളില്‍ ക്ലബിന് ആസംസകള്‍ നേര്‍ന്നു.ജീവിതത്തില്‍ ഒരിക്കും ആരാധകരെയും ടീമിനൊപ്പമുള്ള നിമിഷവും മറക്കില്ലെന്നും കൂട്ടിച്ചേര്‍ത്തു.കളിക്കാരുടെ കലാപമാണ് പരിശീലകനെ മാറ്റുന്നതിന് കാരണമെന്ന് റിപ്പോര്‍ട്ടുകള്‍ തെറ്റാണെന്ന് ക്ലബ്ബ് അധികൃതര്‍ വിശദീകരിച്ചു. 

റാനിയേരിയെ പിന്തുണച്ച് കൂടുതല്‍ താരങ്ങളും പരിശീലകരും രംഗത്തെത്തി. ഫുട്ബോളിനും ക്ലോഡിയോക്കും വേണ്ടി കണ്ണീര്‍ പൊഴിക്കുന്നെന്ന് മുന്‍ താരം ഗാരി ലിനേക്കര്‍ പറഞ്ഞു. എന്നാല്‍ ക്ലബിന്‍റേത് മികച്ച തീരുമാനമെന്നാണ് പീറ്റര്‍ ഷിള്‍ട്ടന്‍റെ അഭിപ്രായം.ഒന്നുമില്ലായിമയില്‍ നിന്നും ലെസ്റ്ററിനെ കൈപിടിച്ചുയര്‍ത്തിയ മനുഷ്യനെ സ്വന്തം ടീമിലെ ചിലര്‍ പിന്നില്‍ നിന്നും കുത്തി വീഴ്ത്തി എന്നാണ് ആരാധകരില്‍ വലിയൊരു വിഭാഗം കരുതുന്നത്.  

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :