E mail

    Password

    Forgot your password ?

    OR
    ×
  • Sign Out

Last Updated Thursday March 11 2021 10:01 AM IST

Facebook
Twitter
Google Plus
Youtube

More in Sports

ചരിത്രമെഴുതാനുള്ള അത്യപൂര്‍വ അവസരം കളഞ്ഞുകുളിച്ച് ടീം ഇന്ത്യ

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

Text Size
Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

ക്രിക്കറ്റിലെ പ്രാഥമിക പാഠങ്ങളായ ഷോട്ട് സിലക്ഷനിലേയും വിക്കറ്റിനിടയിലെ ഓട്ടത്തിലേയും പാളിച്ചകളാണ് ഇന്ത്യന്‍ വനിതകള്‍ക്ക് വിനയായത്. പരിചയക്കുറവാണ് കാരണമെന്ന് ന്യായീകരിക്കാമെങ്കിലും ചരിത്രമെഴുതാനുള്ള അത്യപൂര്‍വ അവസരമാണ് ഇന്ത്യ കളഞ്ഞുകുളിച്ചത്. 

കഴിഞ്ഞ ആറ് മല്‍സരങ്ങളില്‍ നിന്നായി സ്മൃതി മന്ദാന നേടിയത് ആകെ 36 റണ്‍സ്. എന്നിട്ടും ലോകകപ്പ് ഫൈനലില്‍ അവസരം. ആത്മവിശ്വാസം നഷ്ടപ്പെട്ട് ആടിവിറച്ചു നിന്ന സ്മൃതി പുറത്തായതു കാണുക. ക്യാപ്റ്റന്‍ മിതാലിയുടെ റണ്ണൗട്ട് അമ്പരപ്പിക്കുന്നതാണ്. ആര്‍ക്കോവേണ്ടി ഓടിത്തീര്‍ക്കും പോലെ. 

വേദ കൃഷ്ണമൂര്‍ത്തിയുള്ളപ്പോള്‍ ഇന്ത്യക്കൊപ്പമായിരുന്നു മല്‍സരം. വേണ്ടത് 33 പന്തില്‍ 29 മാത്രം. അപ്പഴെന്തിനായിരുന്നു ഇങ്ങനൊരു അതിക്രമം. കയ്യില്‍ മൂന്ന് വിക്കറ്റ്, ജയിക്കാന്‍ 16 പന്തില്‍ 11. എന്നാല്‍ അമിതാവേശമായിരുന്നു ശിഖ പാണ്ഡേയ്ക്ക് 

ഒരു വാലറ്റക്കാരിയാണ് അവശേഷിക്കുന്നതെന്ന ബോധ്യമുണ്ടായിട്ടും ദീപ്തി ശര്‍മ പന്തുയര്‍ത്തി വിട്ടു. 

രാജേശ്വരി ഗെയ്ക്‌വാദ് ക്യാച്ച് നല്‍കി മടങ്ങുന്നതിന് തൊട്ടു മുമ്പ് പൂനം യാദവ് അവസരം നല്‍കിയെങ്കിലും ഇംഗ്ലണ്ട് അത് വേണ്ടെന്നുവച്ചു. പക്ഷെ അഠുത്ത പന്തില്‍ തന്നെ മല്‍സരം അവസാനിപ്പിച്ചു ചാംപ്യന്‍വനിതകള്‍. ഈ തെറ്റുകളില്‍ പകുതിയെങ്കിലും സംഭവിക്കാതിരുന്നുവെങ്കില്‍ കണ്ണീര്‍വാര്‍ത്തവര്‍ക്ക് ആര്‍പ്പുവിളികളുമായി മടങ്ങാമായിരുന്നു. 

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :