E mail

    Password

    Forgot your password ?

    OR
    ×
  • Sign Out

Last Updated Thursday March 11 2021 10:00 AM IST

Facebook
Twitter
Google Plus
Youtube

More in Sports

നായകനല്ലെങ്കിലും ഇഷ്ടം ധോണിയോടു തന്നെ

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

Text Size
Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

ഇന്ത്യന്‍ ടീമിലേയും പുണെ ടീമിലേയും നായകസ്ഥാനം നഷ്ടമായെങ്കിലും സമൂഹമാധ്യമങ്ങളില്‍ ഇപ്പോഴും ധോണി തന്നെ താരം. ഐപിഎല്‍ പത്താം സീസണ്‍ പ്ലേ ഓഫ് ഘട്ടത്തിലെത്തി നില്‍ക്കുമ്പോള്‍ ഏറ്റവും അധികം ചര്‍ച്ചകള്‍ നടക്കുന്നത് ധോണിയുടെ പേരിലാണ്. ഐപിഎല്‍ ടീമുകളില്‍ മുംബൈ ഇന്ത്യന്‍സിനാണ് ഒന്നാം സ്ഥാനം. 

ഡല്‍ഹിക്കെതിരായ മല്‍സരശേഷം മാന്‍ ഓഫ് ദി മാച്ച് പുരസ്കാരം ആരാധകര്‍ക്ക് കോഹ്‌ലി സമ്മാനിച്ചത് സാമൂഹ്യ മാധ്യമങ്ങളില്‍ വലിയ ചര്‍ച്ചയായിരുന്നു. എന്നാല്‍ ഇത്തരം വേലകളൊന്നുമില്ലാതെ തന്നെ ഏറ്റവും അധികം ചര്‍ച്ച നടക്കുന്നത് ധോണിയുടെ പേരിലാണെന്ന് ട്വിറ്റര്‍‌ കണക്കുകള്‍. ധോണിയെ ഇപ്പോള്‍ 

ബാഹുബലിയായിട്ടാണ് പുണെ ആരാധകര്‍ വിശേഷിപ്പിക്കുന്നത്. പുണെ ടീം ഫൈനലിലെത്തിയതോടെ ധോണിയുടെ ഡിമാന്‍ഡേറും. കോഹ്‌ലിക്കാണ് ഈ പട്ടികയില്‍ രണ്ടാം സ്ഥാനം.കൊല്‍ക്കത്ത ക്യാപ്ററന്‍ ഗൗതം ഗംഭീര്‍ മൂന്നാമതും രോഹിത് ശര്‍മ നാലാം സ്ഥാനവും അലങ്കരിക്കുന്നു. 

ഏറ്റവും ചര്‍ച്ച ചെയ്യപ്പെടുന്ന ടീമുകളുടെ കാര്യത്തില്‍ മുംബൈ ഇന്ത്യന്‍സിനാണ് മേധാവിത്വം. കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സ് തൊട്ടു പിന്നിലുണ്ട്. ടൂര്‍ണമെന്റില്‍ വന്‍പരാജയം ആയിരുന്നുവെങ്കിലും റോയല്‍ ചലഞ്ചേഴ്സിനാണ് മൂന്നാം സ്ഥാനം. ധോണി ഉള്‍പ്പെടുന്ന പുണെ സൂപ്പര്‍ ജയന്റ് നാലാമതും ഹൈദരാബാദ് അഞ്ചാം സ്ഥാനത്തുമാണ്. കൊല്‍ക്കത്തയും ബംഗളൂരുവും തമ്മില്‍ നടന്ന മല്‍സരവും ട്വിറ്ററില്‍ ട്രെന്‍റിങ്ങില്‍ മുന്നിലായിരുന്നുവെന്നാണ് കണക്ക്. 

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :