തലശേരിയില്‍ സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്റെ വേദിക്ക് സമീപം ബോംബ് സ്ഫോടനമുണ്ടായതിനെതിരെ വ്യാപകപ്രതിഷേധം. ബോംബേറ് നിയന്ത്രണംവിട്ട ആക്രമണോല്സുകതയ്ക്ക് ഉദാഹരണമാണെന്നും കുറ്റക്കാര്‍ക്കെതിരെ കര്‍ശന നടപടിയെടുക്കുമെന്നും മുഖ്യമന്ത്രി പിണറായി വിജയന് പ്രതികരിച്ചു. ബോംബേറിനെ ശക്തമായി അപലപിച്ച് മുഖ്യമന്ത്രിയും സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റും രംഗത്തെത്തി. എന്നാല്‍ സംഭവത്തില്‍ പങ്കില്ലെന്നാണ് ബിജെപിയുടെ വിശദീകരണം. ഇന്നലെ വൈകിട്ടാണ് തലശ്ശേരി നങ്ങാറപ്പിടികയില് കോടിയേരി ബാലകൃഷ്ണന് പ്രസംഗിച്ചുകൊണ്ടിരുന്ന വേദിക്ക് സമീപം സ്ഫോടനം ഉണ്ടായത്. ബൈക്കിലെത്തിയ സംഘം ഇരുന്നൂറു മിറ്റർ അകലെയെത്തി ബോംബ് എറിയുകയായിരുന്നെന്ന് സി പി എം നേതാക്കൾ ആരോപിച്ചു.
More in Kerala
-
തീവില പ്രശ്നമല്ല, ‘കത്തുന്ന’ കുഴൽക്കിണറുള്ളപ്പോൾ
-
നാല് സ്ത്രീകൾ വെള്ളത്തിൽ കിടന്നു ജീവനായി പിടയുന്നു; പിന്നീട് നടന്നത്
-
ഭാര്യയുടെ ഫോണിൽ നിന്ന് മദ്യത്തിന്റെ ടോക്കൺ എടുത്താൽ...വാങ്ങാൻ ആരു പോകും!
-
വ്യാജ സൗന്ദര്യവർധക വസ്തുക്കളുടെ വൻശേഖരം പിടിച്ചെടുത്തു
-
സിവില്‍ സര്‍വീസ് പരീക്ഷയില്‍ കോപ്പിയടി: സഫീര്‍ കരീമിന്റെ ഭാര്യയും അറസ്റ്റില്‍
-
ഒളിച്ചോടി വിവാഹം: പണമില്ലാതായതോടെ മോഷണശ്രമം; നവദമ്പതികള്‍ ജയിലില്‍
-
വിവാദമായ ആഡംബര കാറിന്റെ പേരില്‍ കാരാട്ട് ഫൈസിലിന് മോട്ടോര്‍ വാഹന വകുപ്പിന്റെ നോട്ടീസ്
-
ജനജാഗ്രതാ യാത്രയില്‍ പിവി അന്‍വര്‍ പങ്കെടുക്കാഞ്ഞതിനെ ന്യായീകരിച്ച് സിപിഎം
-
യദുകൃഷ്ണനെതിരെ പരാതിയുമായി ബ്രാഹ്മണശാന്തിമാർ
-
കെ.പി.സി.സി പട്ടികയിൽ ഉൾപ്പെടാതെ പോയവർക്ക് അർഹമായ സ്ഥാനം നൽകും: സുദർശൻ നാച്ചിയപ്പൻ
-
ചവറ കെഎംഎംഎല്ലിൽ പാലം തകർന്ന് ഒരു മരണം: 30 പേർക്ക് പരുക്ക്
-
ചെമ്പനോടയിലെ കര്‍ഷക ആത്മഹത്യ: കൂടുതല്‍ ഉദ്യോഗസ്ഥര്‍ ഉത്തരവാദികള്‍
-
ചട്ടംലംഘിച്ച് മെഡിക്കല്‍ സ്റ്റോറുകള്‍: ഡോക്ടറുടെ കുറിപ്പടിയില്ലാതെ മരുന്നുവില്പന വ്യാപകം
-
സര്‍ക്കസില്‍ ആനകളെ ഉപയോഗിക്കുന്നിന് വിലക്ക്
-
സംസ്ഥാന സ്പോട്സ് കൗൺസില്‍ ഭരണസമിതി അംഗങ്ങൾക്കിടയിൽ ഭിന്നതരൂക്ഷം
-
അനിൽ അക്കരക്കെതിരായ കേസിൽ വീഴ്ച; സർക്കാർ അഭിഭാഷകനെ പിരിച്ചുവിട്ടു
-
കാന്‍സര്‍ മരുന്നുകളുടെ ഗുണനിലവാര പരിശോധനയ്ക്ക് സംസ്ഥാനത്ത് സംവിധാനമില്ല
-
പുതിയ കെപിസിസി അംഗങ്ങളുടെ പട്ടികയില്‍ ഐ ഗ്രൂപ്പിന് മേധാവിത്വം
-
തോമസ് ചാണ്ടി വിവാദത്തില്‍ പരിഹാരനീക്കങ്ങള്‍ക്ക് വഴങ്ങാതെ സിപിഐ
-
സ്വര്ണകള്ളകടത്തുകാരനൊപ്പം ഉദ്ഘാടന ചടങ്ങളില്‍ പങ്കെടുത്ത് ഇടത് എംഎല്‍എമാർ
related stories
Advertisement
Tags:
Kodiyeri Balakrishnan