E mail

    Password

    Forgot your password ?

    OR
    ×
  • Sign Out

Last Updated Thursday March 11 2021 09:41 AM IST

Facebook
Twitter
Google Plus
Youtube

More in Kerala

കുഞ്ഞാലിക്കുട്ടിയ്ക്ക് പിന്തുണ നൽകുന്നത് യുഡിഎഫിലേയ്ക്കുള്ള തിരിച്ചുപോക്കല്ലെന്ന് കെ എം മാണി

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

Text Size
Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

Your Rating:

മലപ്പുറം തിരഞ്ഞെടുപ്പിൽ പി.കെ. കുഞ്ഞാലിക്കുട്ടിയ്ക്ക് പിന്തുണ നൽകുന്നത് യുഡിഎഫിലേയ്ക്കുള്ള തിരിച്ചുപോക്കിന്റെ ചവിട്ടുപടിയല്ലെന്ന് കെ.എം.മാണി. താനുൾപ്പെടെ പാർട്ടി ഒന്നടങ്കം ലീഗിനുവേണ്ടി മലപ്പുറത്ത് പ്രചരണം നടത്തുമെന്നും കെ.എം.മാണി പറഞ്ഞു. അതേസമയം, കേരളാ കോൺഗ്രസ് മുന്നണി വിടാൻ സുധീരൻ മാത്രമല്ല കാരണക്കാരനെന്നും കെ.എം.മാണി പാലായിൽ മനോരമ ന്യൂസിനോട് പറഞ്ഞു. 

മലപ്പുറം തിരഞ്ഞെടുപ്പിൽ ലീഗ് സ്ഥാനാർഥി പി.കെ. കുഞ്ഞാലിക്കുട്ടിയുടെ വിജയം സുനിശ്ചതമാണെന്ന് കെ.എം.മാണി പറഞ്ഞു. പാർട്ടിയുടെ പൂർണ പിന്തുണ ലീഗിനെ അറിയിച്ചിട്ടുണ്ട്. എന്നാൽ യുഡിഎഫിനോട് അടുക്കുന്നുവെന്ന് ഇതിനർഥമില്ല. ദേശീയ രാഷ്ട്രീയത്തിലേയ്ക്ക് പോകുന്നത് കുഞ്ഞാലിക്കുട്ടിയ്ക്കും ലീഗിനും ഏറെ ഗുണം ചെയ്യുമെങ്കിലും സംസ്ഥാനത്തിന് അതൊരു നഷ്ടമാണ്. കേരളാ കോൺഗ്രസ് യുഡിഎഫിൽ തുടരണമെന്ന് ഏറ്റവും ആഗ്രഹിച്ചത് ലീഗാണെന്നും മാണി പറഞ്ഞു. വി.എം.സുധീരന്റ രാജി യുഡിഎഫിലേയ്ക്ക് മടങ്ങിവരവിുള്ള അവസരമായി കാണുന്നില്ല 

ഭരണപ്രതിപക്ഷ കക്ഷികളുടെയും ബിജെപിയുടെം പ്രവർത്തനങ്ങളുട വിലയിരുത്തലാകും തിരഞ്ഞെടുപ്പ്. ഏറെ പ്രതീക്ഷയോടെ വന്നെങ്കിലും സംസ്ഥാന സർക്കാർ പലമേഖലകളിലും പരാജയപ്പെട്ടു. ആഭ്യന്തരവകുപ്പിന്റെ വീഴ്ചകൾ ഘടകക്ഷികൾ തന്നെ തുറന്നു പറയുന്നു. ഇതെല്ലാം തിരഞ്ഞെടുപ്പിൽ പ്രതിഫലിക്കും. അതേസമയം പ്രതിപക്ഷമെന്നൊന്ന് സംസ്ഥാനത്തില്ലന്നും കെ.എം.മാണി തുറന്നടിച്ചു. 

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :