E mail

    Password

    Forgot your password ?

    OR
    ×
  • Sign Out

Last Updated Thursday March 11 2021 09:49 AM IST

Facebook
Twitter
Google Plus
Youtube

More in Kerala

സംസ്ഥാനത്തെ ജലാശയങ്ങളുടെ സംരക്ഷണത്തിന് മാസ്റ്റര്‍ പ്ലാന്‍ തയാറാക്കും

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

Text Size
Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

വേമ്പനാട് കായല്‍ ഉള്‍പെടെ സംസ്ഥാനത്തെ പ്രധാന ജലാശയങ്ങളുടെ സംരക്ഷണത്തിന് മാസ്റ്റര്‍ പ്ലാന്‍ തയാറാക്കാന്‍ സംസ്ഥാന തണ്ണീര്‍ത്തട അതോറിറ്റി തീരുമാനിച്ചു. ചീഫ് സെക്രട്ടറിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തില്‍ മന്ത്രി തോമസ് ചാണ്ടിയുടെയും പി.വി.അന്‍വര്‍ എം.എല്‍·.എയുടെയും  കായല്‍ , പുഴ കയ്യേറ്റങ്ങള്‍ ചര്‍ച്ച ചെയ്തില്ല

വേമ്പനാട്, ശാസ്താംകോട്ട, അഷ്ടമുടി, കണ്ണൂര്‍ കാട്ടാമ്പളളി എന്നി നാലു കായലുകളുടെ സംരക്ഷണത്തിനുളള പദ്ധതി രേഖയാണ് തയാറാക്കുക. സാമ്പത്തിക സഹായത്തിനായി കേന്ദ്ര സര്‍ക്കാരിന് മാസ്റ്റര്‍ പ്ലാന്‍ കൈമാറും.  റാംസര്‍ സംരക്ഷിത മേഖലയായ വേമ്പനാട്ട് കായലില്‍ ധാരാളം കയ്യേറ്റങ്ങള്‍ നടക്കുന്നതായി ചീഫ് സെക്രട്ടറിയുടെ അധ്യക്ഷതിസ്‍ ചേര്‍ന്ന യോഗത്തില്‍ വിലയിരുത്തി. തണ്ണീര്‍ ത്തട സംരകഅഷണ നിയമങ്ങള്‍ വ്യാപകമായി ലംഘിക്കപ്പെടുന്നുണ്ട്. കായലിന്റെ  തീരത്തുനിന്ന് അന്‍പത് മീറ്റര്‍ അകലെമാത്രമേ നിര്‍മാണപ്രവര്‍ത്തനങ്ങള്‍ പാടുളളൂവെന്നാണ് നിയമം പറയുന്നത്. ഇത് പാലിക്കപ്പെടാറില്ല.  

കായലിനോട് തോട്ട് കിടക്കുന്ന തീരത്ത് ഭൂമിയുടെ ഘടന മാറ്റാന്‍ പ്രത്യേക അനുമതി വേണം.  ജലാശയങ്ങളോട് ചേര്‍ന്ന കരയിലോ വയലിലോ പുതിയ നികത്തില്‍ പാടില്ല. ഭൂമിയുടെ ഘടന മാറ്റുന്ന ഏത് പ്രവര്‍ത്തനത്തിനും കേന്ദ്ര സംസ്ഥാന സര്‍ക്കാരുകളുടെ മുന്‍കൂര്‍ അനുമതി വേണം. വരള്‍ച്ചയുടെയും ജലദൗര്‍ലഭ്യത്തിന്റെയും പശ്ചാത്തലത്തിലാണ് കായലുകള്‍ സംരക്ഷിക്കാന്‍ സമിതി പ്രത്യേക പദ്ധതി തയാറാക്കുന്നത്. ഇക്കാര്യങ്ങളെല്ലാം യോഗം ചര്‍ച്ച ചെയ്തിട്ടും  ചര്‍ച്ചയായില്ല.   പരാതികള്‍ പരിഗണിക്കാന്‍ മുഖ്യമന്ത്രി അധ്യക്ഷനായ  ഉന്നതതല സമിതിക്കുമാത്രമേ കഴിയുവെന്ന് നിലപാട്.