E mail

    Password

    Forgot your password ?

    OR
    ×
  • Sign Out

Last Updated Thursday March 11 2021 09:44 AM IST

Facebook
Twitter
Google Plus
Youtube

More in Kerala

കൊച്ചി മെട്രോയുടെ ക്രെഡിറ്റ് ഡിഎംആർസിക്കും ഇ ശ്രീധരനും മാത്രമുളളതല്ല:ഏലിയാസ് ജോർജ്

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

Text Size
Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

അഴിമതി രഹിതമായി കൊച്ചി മെട്രോ നിര്‍മാണം പൂര്‍ത്തിയാക്കിയതിന്‍റെ ക്രഡിറ്റ് ഡിഎംആര്‍സിക്കും ഇ.ശ്രീധരനും മാത്രം അവകാശപ്പെട്ടതല്ലെന്ന് കെഎംആര്‍എല്‍ എംഡി ഏലിയാസ് ജോര്‍ജ്. മെട്രോ രണ്ടാം ഘട്ട വികസനം ഒറ്റയ്ക്ക് നടപ്പാക്കാനുളള ശേഷി കെഎംആര്‍എല്‍ കൈവരിച്ചതായും അദ്ദേഹം മനോരമ ന്യൂസ് നേരേ ചൊവ്വേയില്‍ അവകാശപ്പെട്ടു. അഭിമുഖത്തിന്റെ പൂര്‍ണരൂപം ഇന്ന് രാത്രി 7.30ന്. 

  പൊതുഗതാഗത സംവിധാനങ്ങളെ കുറിച്ചുളള കൊച്ചിക്കാരുടെ മനോഭാവം മാറ്റമറിക്കുമെന്ന ആത്മവിശ്വാസത്തിലാണ് കെഎംആര്‍എല്‍ മേധാവി. ഇ.ശ്രീധരന്‍റെ സാന്നിധ്യം നിര്‍മാണ ഘട്ടത്തിലെ പ്രതിസന്ധികള്‍ പലതും അതിജീവിക്കാന്‍ തുണയായെന്ന് സമ്മതിച്ച ഏലിയാസ് ജോര്‍ജ് പക്ഷേ,അഴിമതിയില്ലാതെ മെട്രോ നിര്‍മാണം പൂര്‍ത്തിയാക്കാനായതിന്‍റെ ക്രഡിറ്റ് ഇ.ശ്രീധരനു മാത്രമായി നല്‍കാന്‍ തയാറല്ല. 

നിര്‍മാണ ഘട്ടങ്ങളില്‍ പലപ്പോഴും ഡിഎംആര്‍‌സിയുമായും ,എറണാകുളം ജില്ലാ ഭരണകൂടവുമായും പ്രശ്നങ്ങളുണ്ടായെന്ന് തുറന്നു സമ്മതിച്ച ഏലിയാസ് ജോര്‍ജ് അവയൊന്നും വ്യക്തിപരമായിരുന്നില്ലെന്നും പറഞ്ഞു.മെട്രോയുടെ രണ്ടാം ഘട്ട വികസനം ഒറ്റയ്ക്ക് നടപ്പാക്കാനും കൊച്ചിയുടെ അടിസ്ഥാന സൗകര്യ വികസനത്തിനുളള കൂടുതല്‍ പദ്ധതികള്‍ ഏറ്റെടുക്കാനുമുളള പ്രാപ്്തി കെഎംആര്‍എല്‍ കൈവരിച്ചെന്നും അദ്ദേഹം അവകാശപ്പെട്ടു. ഐഎഎസ് തലപ്പത്തെ ഉദ്യോഗസ്ഥരുടെ ഏറ്റുമുട്ടലിന്‍റെ കാലത്ത് മെട്രോ മേധാവിയായുളള പ്രവര്‍ത്തനത്തെ പറ്റിയും ഏലിയാസ് ജോര്‍ജ് പറഞ്ഞു.

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :