E mail

    Password

    Forgot your password ?

    OR
    ×
  • Sign Out

Last Updated Thursday March 11 2021 09:51 AM IST

Facebook
Twitter
Google Plus
Youtube

More in India

ശശികലയുടെ അനധികൃത സ്വത്തുസമ്പാദനക്കസ്: സുപ്രീംകോടതിക്ക് മുന്നിലുളളത് നാല് സാധ്യതകൾ

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

Text Size
Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

Your Rating:

ശശികലയ്ക്കെതിരെയുളള അനധികൃത സ്വത്തുസമ്പാദനക്കേസില്‍ സുപ്രീംകോടതിക്ക് മുന്നിലുളളത് നാല് സാധ്യതകള്‍. വാദം നടക്കവെ കര്‍ണാടകയും ശശികലയും ഉയര്‍ത്തിയ വാദമുഖങ്ങള്‍ കോടതി എങ്ങനെ കണക്കിലെടുത്തു എന്നതിനെ ആശ്രയിച്ചാകും വിധി. 

സാധ്യത ഒന്ന്. ശശികല അടക്കമുളള പ്രതികളെ വെറുതെവിട്ട കര്‍ണാടക ഹൈക്കോടതി ഉത്തരവ് ശരിവയ്ക്കുക. ശശികലയ്ക്ക് വന്‍ ആശ്വാസമാകുന്ന ഉത്തരവ്. 

സാധ്യത രണ്ട്. കര്‍ണാടക ഹൈക്കോടതി വിധി റദ്ദുചെയ്യുകയും ശശികലയ്ക്കും കൂട്ടാളികള്‍ക്കും നാലു വര്‍ഷം തടവും, പത്ത് കോടി രൂപ പിഴയും വിധിച്ച ബെംഗുളൂരു വിചാരണക്കോടതി ഉത്തരവ് ശരിവയ്ക്കുകയും ചെയ്യുക. വിധി ശശികലയ്ക്ക് വന്‍ തിരിച്ചടിയാകും. 

മൂന്ന്.കേസില്‍ വീണ്ടും വാദം കേട്ട് തീരുമാനമെടുക്കാന്‍ കര്‍ണാടക ഹൈക്കോടതിയോട് നിര്‍ദേശിക്കുക. മുഴുവന്‍ കേസ് ഫയലും ഹൈക്കോടതിക്ക് മടക്കി നല്‍കും. വിധി ഇങ്ങനെയെങ്കില്‍ ശശികലയ്ക്ക് തിരഞ്ഞെടുപ്പില്‍ മല്‍സരിക്കാനാകില്ല. 

ഇതോടൊപ്പം നാലാമതൊരു സാധ്യത നിയമവിദഗ്ധര്‍ ചൂണ്ടിക്കാട്ടുന്നു. വിധി എങ്ങനെ വേണമെന്ന് സുപ്രീംകോടതി ജഡ്ജിമാര്‍ക്കിടയില്‍ വിയോജിപ്പുണ്ടായാല്‍ കേസ് മറ്റൊരു ബെഞ്ചിന് വിടും. നാലാമത്തെ സാധ്യത ശശികലയ്ക്ക് അനുകൂലമോ പ്രതികൂലമോ അല്ല. മുഖ്യമന്ത്രിയാവുന്നതില്‍ തടസമില്ലെന്നു മാത്രം. 

ആദായനികുതി അടയ്ക്കുന്നതില്‍ വീഴ്ച വരുത്തിയെന്ന മട്ടിലുളള കേസായി പരിഗണിക്കരുതെന്നാണ് അപ്പീല്‍ സമര്‍പ്പിച്ച കര്‍ണാടക സര്‍ക്കാരിന്‍റെ പ്രധാനവാദം. പൊതുജീവിതത്തിലെ അഴിമതിയായി കാണണം. എന്നാല്‍ ,, കര്‍ണാടകത്തിന് കേസില്‍ കാര്യമില്ലെന്നാണ് ശശികലയുടെ വാദം. ആദായനികുതി കേസിനെ രാഷ്ട്രീയവല്‍‍ക്കരിച്ച് അഴിമതിക്കേസാക്കി മാറ്റുകയായിരുന്നുവെന്നും ശശികലയുടെ അഭിഭാഷകന്‍ ആരോപിച്ചു. 

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :