E mail

    Password

    Forgot your password ?

    OR
    ×
  • Sign Out

Last Updated Monday March 08 2021 01:48 AM IST

Facebook
Twitter
Google Plus
Youtube

More in India

സമാജ്്വാദി പാര്‍ട്ടിയിലെ പ്രശ്നങ്ങള്‍ ഉടന്‍ പരിഹരിക്കും : മുലായം സിങ് യാദവ്

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

Text Size
Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

Your Rating:

സമാജ്്വാദി പാര്‍ട്ടിയിലെ പ്രശ്നങ്ങള്‍ ഉടന്‍ പരിഹരിക്കുമെന്ന് മുലായം സിങ് യാദവ്. പ്രശ്നങ്ങളുണ്ടെന്ന് സ്ഥിരീകരിച്ച മുലായം, അഖിലേഷുമായി ഭിന്നതയില്ലെന്നും വ്യക്തമാക്കി. അതേസമയം, പാര്‍ട്ടിയുടെ ഔദ്യോഗിക ഭാരവാഹിത്വവും ചിഹ്നവും അനുവദിക്കണമെന്നാവശ്യപ്പെട്ട് മുലായം തിരഞ്ഞെടുപ്പ് കമ്മിഷന് സത്യവാങ്മൂലം സമര്‍പ്പിച്ചു. 

സമാജ്്വാദി പാര്‍ട്ടിയുടെ സൈക്കിള്‍ ആര് ചവിട്ടുമെന്ന് ഇനി തിരഞ്ഞെടുപ്പ് കമ്മിഷന്‍ തീരുമാനിക്കും. എം.എല്‍.എമാരുള്‍പ്പെടെയുള്ള പാര്‍ട്ടി പ്രതിനിധികളുടെ പിന്തുണ വ്യക്തമാക്കി മുലായം സിങ് വിഭാഗം കമ്മിഷന് സത്യവാങ്്മൂലം സമര്‍പ്പിച്ചു. അഖിലേഷ് വിഭാഗം സമര്‍പ്പിച്ച സത്യവാങ്മൂലം കെട്ടിച്ചമച്ചതാണെന്നും പാര്‍ട്ടി അധ്യക്ഷന്‍ താനാണെന്നും മുലായം കമ്മിഷനെ അറിയിച്ചു. എന്നാല്‍, അഖിലേഷിനെ പൂര്‍ണാമായും തള്ളാതിരുന്ന മുലായം, രാംഗോപാല്‍ യാദവ് മാത്രമാണ് പ്രശ്നങ്ങള്‍ക്ക് കാരണമെന്ന് പ്രതികരിച്ചു. പാര്‍ട്ടിയില്‍ നിന്ന് പുറത്താക്കപ്പെട്ട രാംഗോപാലിന്‍റെ രാജ്യസഭാ അംഗത്വം റദ്ദാക്കണമെന്നാവശ്യപ്പെട്ട് മുലായം രാജ്യസഭാ ചെയര്‍മാന് കത്തയച്ചു. 

രാജ്യസഭാ അംഗത്വം റദ്ദാക്കണമെന്ന മുലായത്തിന്‍റെ കത്തിനോട് രാംഗോപാല്‍ യാദവ് പ്രതികരിച്ചില്ല. കമ്മിഷന്‍ നടപടികള്‍ വേഗത്തിലാക്കണമെന്നാവശ്യപ്പെട്ട് അഖിലേഷ് വിഭാഗം ഇന്ന് വീണ്ടും കമ്മിഷനെ സമീപിച്ചു. അതേസമയം, സഖ്യകക്ഷി ചര്‍ച്ചകള്‍ക്കായി അഖിലേഷ് യാദവ് ഉടന്‍ രാഹുല്‍ ഗാന്ധിയുമായി കൂടിക്കാഴ്ച നടത്തിയേക്കും. 

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :