E mail

    Password

    Forgot your password ?

    OR
    ×
  • Sign Out

Last Updated Monday March 08 2021 05:21 AM IST

Facebook
Twitter
Google Plus
Youtube

More in India

ഉത്തര്‍പ്രദേശില്‍ ഇനി പ്രചരണച്ചൂടിന്‍റെ നാളുകള്

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

Text Size
Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

Your Rating:

കോണ്‍ഗ്രസ്.സമാജ്്വാദി പാര്‍ട്ടി സഖ്യം പ്രഖ്യാപിച്ചതോടെ ഉത്തര്‍പ്രദേശില്‍ ഇനി പ്രചരണച്ചൂടിന്‍റെ നാളുകള്‍. സഖ്യത്തിന്‍റെ താരപ്രചാരകയായി പ്രിയങ്ക ഗാന്ധി എത്തുമോയെന്നതാണ് ഏവരും ഉറ്റുനോക്കുന്നത്. അതേസമയം, തിരഞ്ഞെടുപ്പിലേക്കുള്ള ആദ്യ ഘട്ട സ്ഥാനാര്‍ഥി പട്ടിക കോണ്‍ഗ്രസ് പുറത്തിറക്കി. 

രാജ്യം ഉറ്റുനോക്കുന്ന ഉത്തര്‍പ്രദേശിന്‍റെ തിരഞ്ഞെടുപ്പ് ചിത്രം വ്യക്തമായി. ത്രികോണമല്‍സരത്തിനാണ് സംസ്ഥാനം സാക്ഷ്യം വഹിക്കുന്നത്. സോണിയ ഗാന്ധിയുടെ രാഷ്ട്രീയകാര്യ സെക്രട്ടറി അഹമ്മദ് പട്ടേലിനൊപ്പം സഖ്യചര്‍ച്ചകളില്‍ സജീവമായിരുന്ന പ്രിയങ്ക ഗാന്ധി തിരഞ്ഞെടുപ്പ് പ്രചരണത്തിന് നേതൃത്വം വഹിക്കുമെന്നാണ് സൂചന. പ്രിയങ്കയേയും ഡിംപിള്‍ യാദവിനേയും താരപ്രചാരകരാക്കിയാല്‍ വിജയം ഉറപ്പാണെന്നാണ് സഖ്യത്തിന്‍റെ പ്രതീക്ഷ. കോണ്‍ഗ്രസുമായുള്ള സഖ്യത്തിലൂടെ 19 ശതമാനം വരുന്ന മുസ്്ലിം വോട്ടുകള്‍ നേടാനാകുമെന്ന് എസ്.പി കണക്കുകൂട്ടുന്നു. 21 ശതമാനം വരുന്ന ദലിതരുടെ വോട്ട് ബി.എസ്.പിക്ക് പോകാതെ നോക്കുകയാണ് എസ്.പിയുടെ പ്രധാനലക്ഷ്യം. ഉത്തര്‍പ്രദേശിലെ തിരഞ്ഞെടുപ്പ് ഫലം അനുകൂലമായാല്‍ അത് രാജ്യസഭയില്‍ ഭൂരിപക്ഷം നേടാന്‍ സഹായകരമാകുമെന്ന കണക്കുകൂട്ടലിലാണ് ബി.ജെ.പി. എസ്.പി.കോണ്‍ഗ്രസ് സഖ്യത്തിനൊപ്പം ബി.എസ്.പി കൂടെ ചേര്‍ന്നാലും വിജയം ഉറപ്പാണെന്നാണ് ബി.ജെ.പി വ്യക്തമാക്കുന്നു. 

സഖ്യം പ്രഖ്യാപിച്ചതോടെ കോണ്‍ഗ്രസ് ആദ്യഘട്ട സ്ഥാനാര്‍ഥി പട്ടിക പുറത്തിറക്കി. തിരഞ്ഞെടുപ്പിന്‍റെ ആദ്യ രണ്ട് ഘട്ടങ്ങവിലേക്കുള്ള നാല്‍പ്പത്തൊന്നുപേരുടെ പട്ടികയാണ് പുറത്തിറക്കിയത്. പ്രധാനമന്ത്രിയുടെ നേതൃത്വത്തില്‍ ബി.ജെ.പിയും മായാവതിയുടെ നേതൃത്വത്തില്‍ ബി.എസ്.പിയും പ്രചരണം തുടങ്ങിക്കഴിഞ്ഞു. 403 സീറ്റുകളിലും ബി.എസ്.പി സ്ഥാനാര്‍ഥികളെ പ്രഖ്യാപിച്ചു. ബി.ജെ.പി 304 ഉം എസ്.പി 209 സീറ്റുകളിലും സ്ഥാനാര്‍ഥികളെ പ്രഖ്യാപിച്ചു കഴിഞ്ഞു. 

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :