E mail

    Password

    Forgot your password ?

    OR
    ×
  • Sign Out

Last Updated Thursday March 11 2021 09:51 AM IST

Facebook
Twitter
Google Plus
Youtube

More in India

പനീര്‍സെല്‍വത്തിന് ഭൂരിപക്ഷം തെളിയിക്കാന്‍ അവസരം നല്‍കണം : ബിജെപി

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

Text Size
Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

Your Rating:

ഇപ്പോഴും മുഖ്യമന്ത്രിസ്ഥാനത്ത് തുടരുന്ന ഒ. പനീര്‍സെല്‍വത്തിന് നിയമസഭയില്‍ ഭൂരിപക്ഷം തെളിയിക്കാന്‍ അവസരം നല്‍കണമെന്ന് ബി.ജെ.പി. നെല്ലും പതിരും തിരിയാന്‍ സഭാതലത്തിലെ വിശ്വാസവോട്ടാണ് വേണ്ടതെന്ന് ബി.ജെ.പി ദേശീയ സെക്രട്ടറി എച്ച്. രാജ മനോരമ ന്യൂസിനോട് പറഞ്ഞു. പ്രധാന പ്രതിപക്ഷമായ ഡി.എം.കെ. ഉള്‍പ്പടെ ഭൂരിഭാഗം രാഷ്ട്രീയ പാര്‍ട്ടികളും സഭവിളിച്ചുചേര്‍ക്കണമെന്ന്് ആവശ്യപ്പെട്ടുകഴിഞ്ഞു. ഗവര്‍ണര്‍ സി. വിദ്യാസാഗര്‍ റാവുവിന്റെ തീരുമാനം ആകാംക്ഷയോടെ കാത്തിരിക്കുകയാണ് തമിഴ്നാട്. 

നിയമസഭാംഗങ്ങളുടെ പിന്തുണ തെളിയിക്കേണ്ടത് പൊതുസമ്മേളനത്തിലോ രാജ്ഭവനിലോ അല്ല സഭാതലത്തിലാണെന്ന് എല്ലാ രാഷ്ട്രീയപാര്‍ട്ടി നേതാക്കളും ആവശ്യപ്പെട്ടുകഴിഞ്ഞു. സഭാതലത്തില്‍ ആരുടെ സര്‍ക്കാരാണ് വിശ്വാസം തെളിയിക്കേണ്ടത് എന്നതാണ് പ്രശ്നം. ബി.ജെ.പി ഒ. പനീര്‍സെല്‍വത്തിനെന്ന് പാര്‍ട്ടി ദേശീയ സെക്രട്ടറി എച്ച്. രാജ. 

 കൂടുതല്‍ പാര്‍ലമെന്റംഗങ്ങള്‍ ഒ.പി.എസ്സിനൊപ്പമെത്തിയതും ഈ നിലപാടിന് കാരണമാണ്. കുതിരക്കച്ചവടം ഒഴിവാക്കാനും യഥാര്‍ഥ പിന്തുണ ആര്‍ക്കെന്ന് വെളിപ്പെടാനും സഭാതലമാണ് നല്ലതെന്ന് സി.പി.എം സംസ്ഥാന സെക്രട്ടറി ജി. രാമകൃഷ്ണന്‍ 

കഴിഞ്ഞദിവസം ഗവര്‍ണറെകണ്ട ഡി.എം.കെ. നേതാവ് എം.കെ സ്റ്റാലിനും ഇതേ ആവശ്യം തന്നെയാണ് ഉന്നയിച്ചത്. ഒ.പി.എസിന് അവസരം നല്‍കണമെന്ന് ഡി.എം.കെ. തുറുന്നുപറയുന്നില്ല. പക്ഷേ ശശികല വരുന്നതിനോട് ഡി.എം.കെയ്ക്ക് ഒരുതാല്‍പര്യവുമില്ല.ഗവര്‍ണറുടെ തീരുമാനം ഏതുനിമിഷവുമുണ്ടാകാം. 

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :