E mail

    Password

    Forgot your password ?

    OR
    ×
  • Sign Out

Last Updated Thursday March 11 2021 09:51 AM IST

Facebook
Twitter
Google Plus
Youtube

More in India

ഉത്തര്‍പ്രദേശില്‍ സഖ്യകക്ഷി ചര്‍ച്ചകള്‍ സജീവമാക്കി അഖിലേഷ് യാദവ്

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

Text Size
Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

Your Rating:

സമാജ്‍വാദി പാര്‍ട്ടിയുടെ ഔദ്യോഗിക ഭാരവാഹിത്വം ലഭിച്ചതോടെ അഖിലേഷ് വിഭാഗം സഖ്യകക്ഷി ചര്‍ച്ചകള്‍ സജീവമാക്കി. കോണ്‍ഗ്രസ് ഉള്‍പ്പെടെയുള്ള പാര്‍ട്ടികളുമായി ചേര്‍ന്ന് വിശാല സഖ്യം രൂപീകരിക്കാനാണ് സാധ്യത. അതേസമയം, ഔദ്യോഗിക ഭാരവാഹിത്വം നഷ്ടപ്പെട്ട മുലായം സിങ് യാദവിന്‍റെ രാഷ്ട്രീയ നീക്കമെന്താകുമെന്നാണ് ഏവരും ഉറ്റുനോക്കുന്നത്. 

അഖിലേഷ് യാദവിന്‍റെ സൈക്കിളിനു പിന്നില്‍ ആരൊക്കെ കയറുമെന്ന് ഉടനെയറിയാം. കോണ്‍ഗ്രസ്, ജെ.ഡി.യു, തൃണമൂല്‍, അജിത് സിങ്ങിന്‍റെ രാഷ്ട്രീയ ലോക്്ദള്‍, അപ്നാദളിലെ കൃഷ്ണപട്ടേല്‍ വിഭാഗം എന്നിവരുമായി ചേര്‍ന്ന് ബിഹാര്‍ മാതൃകയില്‍ സഖ്യകക്ഷി രൂപീകരണം അണിയറയില്‍ പുരോഗമിക്കുകയാണ്. കോണ്‍ഗ്രസ് നേതാവ് ഗുലാം നബി ആസാദുമായി അഖിലേഷിന്‍റെ വിശ്വസ്തര്‍ ചര്‍ച്ച നടത്തിയിരുന്നു. നൂറ് സീറ്റുകളാണ് കോണ്‍ഗ്രസിന്‍റെ ആവശ്യമെങ്കിലും 90 വരെ സീറ്റുകള്‍ നല്‍കിയേേക്കും. രാഷ്ട്രീയ ലോക്്ദളിന് 20 മുതല്‍ 22 വരെ സീറ്റ് നല്‍കും. സഖ്യകക്ഷി സാധ്യതകള്‍ അഖിലേഷ് തീരുമാനിക്കുമെന്ന് രാംഗോപാല്‍ യാദവ് വ്യക്തമാക്കി. 

പാര്‍ട്ടി ചിഹ്്നം നഷ്ടപ്പെട്ട സ്ഥാപക നേതാവ് മുലായം ലോക്്ദളിന്‍റെ ചിഹ്്നം ആവശ്യപ്പെട്ടേക്കും. മകനെതിരെ മല്‍സരിക്കുമെന്ന് പ്രഖ്യാപിച്ചെങ്കിലും അത് ഉണ്ടാകില്ലെന്നാണ് സൂചന. അതേസമയം, സഖ്യമില്ലാതെ മല്‍സരിക്കുമെന്ന് പ്രഖ്യാപിച്ച മായാവതിയും ലോക്സഭാ തിരഞ്ഞെടുപ്പിലെ വിജയം ആവര്‍ത്തിക്കാമെന്ന് കരുതുന്ന ബി.ജെ.പിയും സമാജ്്വാദി പാര്‍ട്ടിയിലെ പിളര്‍പ്പ് മുതലെടുക്കാമെന്ന പ്രതീക്ഷയിലാണ്. 

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :