E mail

    Password

    Forgot your password ?

    OR
    ×
  • Sign Out

Last Updated Thursday March 11 2021 09:51 AM IST

Facebook
Twitter
Google Plus
Youtube

More in India

കുട്ടികളുടെ കൂട്ടമരണത്തിന് കാരണം ലിച്ചിപ്പഴമാണന്ന് ഗവേഷകര്‍

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

Text Size
Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

Your Rating:

ബിഹാറില്‍ കുട്ടികളുടെ കൂട്ടമരണത്തിന് കാരണം ലിച്ചിപ്പഴമാണെന്ന കണ്ടെത്തലുമായി ഒരുകൂട്ടം ഗവേഷകര്‍. മൂന്നുവര്‍ഷം മുന്‍പ് 122 കുട്ടികളാണ് തലച്ചോറിന് ഗുരുതര രോഗം ബാധിച്ച് മരിച്ചത്. 

അമേരിക്കയിലേയും ഇന്ത്യയിലേയും ഗവേഷകരുടെ സംയുക്ത പഠന റിപ്പോര്‍ട്ടാണ് പുറത്ത് വന്നത്. ലിച്ചിപ്പഴം വിളയുന്ന മെയ് ജൂണ്‍ മാസത്തിലാണ് ദുരന്തമുണ്ടായത്. രാജ്യത്ത് ഏറ്റവും കൂടുതല്‍ ലിച്ചികൃഷിയുള്ള ബിഹാറിലെ മുസാഫര്‍പൂരില്‍ 2014ല്‍ രോഗം ബാധിച്ച 390 കുട്ടികളില്‍ 122പേരും മരിച്ചു. മരണമെല്ലാം തലച്ചോറിന് ഗുരുതരമായ രോഗം ബാധിച്ച്. വെറുംവയറ്റില്‍ ലിച്ചിപ്പഴം കഴിച്ചതാണ് ദുരന്തത്തിന് കാരണമെന്നാണ് കണ്ടെത്തല്‍. ദാരിദ്ര്യം കാരണം ഒരുദിവസത്തോളം ഭക്ഷണം കഴിക്കാതിരിക്കുമ്പോള്‍ രക്തത്തിലെ ഗ്ളൂക്കോസ് താഴുന്നു. അതിനൊപ്പം ലിച്ചിപ്പഴം കഴിക്കുന്നതോടെ ഗ്ളൂക്കോസ് അപകടകരമായ രീതിയില്‍ കുറയും. ഇത് തലച്ചോറിനെ ഗുരുതരമായി ബാധിക്കുന്നുവെന്നാണ് പഠനം നടത്തിയവര്‍ പറയുന്നത്. 

  എന്നാല്‍ നാഷണല്‍ റിസര്‍ച്ച് സെന്‍റര്‍ ഫോര്‍ ലിറ്റി ഈ റിപ്പോര്‍ട്ടിനെ വിമര്‍ശിച്ചു. ഇത്തരം വാര്‍ത്ത പരക്കുന്നത് രാജ്യത്തെ ലിച്ചി കര്‍ഷകരെ ബാധിക്കുമെന്നാണ് നിലപാട്. ലോകത്തെ ലിച്ചിപ്പഴ ഉല്‍പാദനത്തില്‍ 74 ശതമാനവും ഇന്ത്യയിലാണ്. 

  

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :