E mail

    Password

    Forgot your password ?

    OR
    ×
  • Sign Out

Last Updated Thursday March 11 2021 09:53 AM IST

Facebook
Twitter
Google Plus
Youtube

More in India

പാക്കിസ്ഥാന്‍ വെടിനിര്‍ത്തല്‍ കരാര്‍ ലംഘനം തുടരുന്നു

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

Text Size
Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

ജമ്മുകശ്മീര്‍ അതിര്‍ത്തിയില്‍ പാക്കിസ്ഥാന്‍ വെടിനിര്‍ത്തല്‍ കരാര്‍ ലംഘനം തുടരുന്നു. വടക്കന്‍ കശ്മീരില്‍ ആക്രമണ ശ്രമം നിര്‍വീര്യമാക്കിയ സുരക്ഷാസേന, രണ്ട് ഹിസ്്ബുല്‍ ഭീകരരെ അറസ്റ്റുചെയ്തു. എന്നാല്‍, ജനവാസ മേഖലകളില്‍ സൈന്യം ആക്രമണം നടത്തിയെന്ന് ആരോപിച്ച് ഇന്ത്യന്‍ ഡെപ്യൂട്ടി ഹൈക്കമ്മിഷണറെ പാക്കിസ്ഥാന്‍ വിളിച്ചുവരുത്തി പ്രതിഷേധം അറിയിച്ചു. 

കൃഷ്ണഘട്ടി മേഖലയില്‍ രാവിലെ 6.20 മുതലാണ് പ്രകോപനമില്ലാതെ ഇന്ത്യന്‍ പോസ്റ്റുകള്‍ക്കുനേരെ പാക് സൈന്യം വെടിവെയ്പ്പ് നടത്തിയത്. ഇന്ത്യന്‍ സൈന്യം ശക്തമായി തിരിച്ചടിച്ചതോടെ പാക്കിസ്ഥാന്‍ പിന്‍വാങ്ങി. പാക് ആക്രമണത്തില്‍ ആളപായമില്ലെന്നും നിലവില്‍ സ്ഥിതിഗതികള്‍ നിയന്ത്രണ വിധേയമാണെന്നും സൈന്യം അറിയിച്ചു. 

കഴിഞ്ഞ 72 മണിക്കൂറിനിടെ ആറ് തവണ പാക്കിസ്ഥാന്‍ വെടിനിര്‍ത്തല്‍ കരാര്‍ ലംഘിച്ചു. അതിനിടെ, വടക്കന്‍ കശ്മീരിലെ ഹന്ദ്്്വാരയില്‍ നിന്നാണ് രണ്ട് ഹിസ്ബുല്‍ മുജാഹിദീന്‍ ഭീകരരെ സൈന്യവും ജമ്മുകശ്മീര്‍ പൊലീസും സംയുക്തമായി നടത്തിയ തിരച്ചിലില്‍ പിടികൂടിയത്. ഇവരില്‍ നിന്നും വന്‍തോതില്‍ സ്ഫോടക വസ്തുക്കളും പിടികൂടിയുണ്ട്. അതേസമയം കഴിഞ്ഞ രണ്ട് ദിവസങ്ങളായി ഇന്ത്യന്‍ സൈന്യം അതിര്‍ത്തിയില്‍ പ്രകോപനങ്ങളുണ്ടാക്കുകയാണെന്നും ഇന്ത്യന്‍ ആക്രമണത്തില്‍ മൂന്ന് പാക് പൗരന്മാര്‍ കൊല്ലപ്പെട്ടുവെന്നും ആരോപിച്ചാണ് ഇന്ത്യന്‍ ഡെപ്യൂട്ടി ഹൈക്കമിഷണര്‍ ജെ പി സിങിനെ പാക്കിസ്ഥാന്‍ വിളിച്ചുവരുത്തിയത്. 

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :