E mail

    Password

    Forgot your password ?

    OR
    ×
  • Sign Out

Last Updated Thursday March 11 2021 09:52 AM IST

Facebook
Twitter
Google Plus
Youtube

വര്‍ധിച്ചുവരുന്ന ആക്രമണങ്ങള്‍ ; രാജ്യത്താകമാനം ഡോക്ടര്‍മാരുടെ പ്രതിഷേധം

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

Text Size
Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

ഡോക്ടര്‍മാര്‍ക്കും ആശുപത്രികള്‍ക്കും എതിരെ വര്‍ധിച്ചുവരുന്ന ആക്രമണങ്ങള്‍ക്കെതിരെ രാജ്യത്താകമാനം ഡോക്ടര്‍മാരുടെ പ്രതിഷേധം. ഡല്‍ഹിയില്‍രാജ്ഘട്ടിന് സമീപം നടന്ന പ്രതിഷേധത്തില്‍വിവിധ സംസ്ഥാനങ്ങളില്‍നിന്നുള്ള ഡോക്ടര്‍മാരും മെഡിക്കല്‍വിദ്യാര്‍ഥികളും പങ്കെടുത്തു. രോഗികള്‍ക്ക് ബുദ്ധിമുട്ടുണ്ടാകാത്ത വിധമായിരുന്നു കേരളത്തിലെ പ്രതിഷേധം. 

‌ ചികില്‍സാപിഴവിന്‍റെ പേരില്‍ഡോക്ടര്‍മാര്‍ക്കും ആശുപത്രികള്‍ക്കും നേരെ നടക്കുന്ന ആക്രമണങ്ങളില്‍കേന്ദ്രസംസ്ഥാനസര്‍ക്കാരുകള്‍നടപടിയെടുക്കുന്നില്ലെന്നാരോപിച്ചാണ് പ്രതിഷേധസമരം. രാജ്ഘട്ടില്‍നിന്നും ആരംഭിച്ച് ഇന്ദിരാഗാന്ധി ഇന്‍ഡോര്‍സ്റ്റേഡിയത്തിലവസാനിച്ച പ്രതിഷേധ റാലിയില്‍ഡോക്ടര്‍മാരും മെഡിക്കല്‍വിദ്യാര്‍ഥികളും ഉള്‍പ്പെടെ അയ്യായിരത്തോളം പേര്‍പങ്കെടുത്തു. ചികില്‍സാ പിഴവിന്‍റെ പേരില്‍ഡോക്ടര്‍മാരുടെ മേല്‍ക്രിമിനല്‍കുറ്റം ചുമത്തരുത്, ആശുപത്രി സംരക്ഷണ നിയമം കാര്യക്ഷമമായി നടപ്പിലാക്കുക തുടങ്ങിയ ആവശ്യങ്ങള്‍ഉന്നയിച്ചായിരുന്നു സൂചന സമരം. 

ഉച്ചവരെയുള്ള ഒ.പി ബഹിഷ്കരിച്ചാണ് ഡല്‍ഹിയിലെ ഡോക്ടര്‍മാര്‍സമരത്തില്‍പങ്കെടുക്കുന്നത്. രാജ്യതലസ്ഥാനത്ത് ഡങ്കു, ചിക്കുന്‍ഗുനിയ ഉള്‍പ്പെടെയുള്ള രോഗങ്ങള്‍വ്യാപിച്ചതിനാല്‍സമരം രോഗികളെ ഭാഗീകമായി ബാധിച്ചു. ദേശീയതലത്തിലുള്ള സമരത്തിന് ഐക്യദാര്‍ഡ്യം പ്രഖ്യാപിച്ച് കറുത്ത ബാഡ്ജ് ധരിച്ചെത്തിയ കേരളത്തിലെ ഡോക്ടര്‍മാര്‍ രാവിലെ ഒന്പതുമണി മുതല്‍ഒരു മണിക്കൂര്‍മരുന്നു കുറിപ്പടി എഴുതാതെയാണ് പ്രതിഷേധിച്ചത്. 

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :