E mail

    Password

    Forgot your password ?

    OR
    ×
  • Sign Out

Last Updated Thursday March 11 2021 09:52 AM IST

Facebook
Twitter
Google Plus
Youtube

More in India

ആര്‍ കെ നഗറില്‍ പ്രചാരണത്തിനിടെ പനീര്‍സെല്‍വം വിഭാഗം ആക്രമിച്ചുവെന്ന ശശികല പക്ഷം

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

Text Size
Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

Your Rating:

ആര്‍.കെ. നഗറില്‍ പ്രചാരണത്തിനിടെ അണ്ണാ ഡിഎംകെയിലെ പനീര്‍സെല്‍വം വിഭാഗം ആക്രമിച്ചുവെന്ന ആരോപണവുമായി ശശികല പക്ഷം. അണ്ണാ ഡിഎംകെ അമ്മ വക്താവ് സി. ആര്‍ സരസ്വതിയാണ് ആരോപണവുമായി രംഗത്തെത്തിയത്. എന്നാല്‍ പനീര്‍സെല്‍വം വിഭാഗം ആരോപണം നിഷേധിച്ചു. 

സംഭവത്തെക്കുറിച്ച് പരാതിയൊന്നും ലഭിച്ചിട്ടില്ലെന്ന് പൊലിസും അറിയിച്ചു. ആര്‍.കെ. നഗറില്‍ അണ്ണാ ഡിഎംകെ അമ്മാ സ്ഥാനാര്‍ഥി ടി.ടി.വി ദിനകരനായി വക്താവ് സി. ആര്‍ സരസ്വതി വാഹന പ്രചാരണം നടത്തിക്കൊണ്ടിരിയിക്കെ ആണ് സംഭവം. സി. ആര്‍ സരസ്വതിയുടെ പ്രചാരണ വാഹനത്തിന് സമീപത്തിലൂടെ അണ്ണാ ഡിഎംകെ പുരൈട്ച്ചി തലൈവി അമ്മാ സ്ഥാനാര്‍ഥി ഇ. മധുസൂദനന്‍ കടന്നു പോയതോടെയാണ് പ്രശ്നങ്ങള്‍ക്ക് തുടക്കം.

തുടര്‍ന്ന് ഇരുവിഭാഗവും വാക്കേറ്റത്തില്‍ ഏര്‍പ്പെട്ടു. പിന്നാലെ സി. ആര്‍ സരസ്വതിയ്ക്കും സംഘത്തിനും നേരെ കല്ലേറുണ്ടാവുകയായിരുന്നു. കല്ലേറില്‍ മൂന്നു പ്രവര്‍ത്തകര്‍ക്ക് പരുക്കേറ്റെന്നും ശശികല വിഭാഗം ആരോപിച്ചു. എന്നാല്‍ ആരോപണം ഒപിഎസ് വിഭാഗം നിഷേധിച്ചു. തങ്ങളല്ല നാട്ടുകാരാണ് സരസ്വതിയ്ക്കെതിരെ ചെരുപ്പെറിഞ്ഞത് എന്നാണ് പനീര്‍സെല്‍വം വിഭാഗത്തിന്‍റെ വാദം.

ശശികല വിഭാഗത്തിനെതിരെയുള്ള ജനങ്ങളുടെ പ്രതിഷേധമാണ് ഇതിലൂടെ വ്യക്തമായതെന്നും ഒപിഎസ് വിഭാഗം നേതാക്കള്‍ പറയുന്നു. സംഭവത്തെക്കുറിച്ച് പരാതിയൊന്നും ലഭിച്ചിട്ടില്ലാത്തതിനാല്‍ ആര്‍ക്കെതിരെയും കേസെടുത്തിട്ടില്ലെന്ന് പൊലിസും വ്യക്തമാക്കി. 

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :