E mail

    Password

    Forgot your password ?

    OR
    ×
  • Sign Out

Last Updated Monday March 01 2021 06:47 PM IST

Facebook
Twitter
Google Plus
Youtube

Other stories in Gulf

യുഎഇയിൽ അപകട നിരക്ക് കുറയ്ക്കുന്നതിന്‍ പ്രത്യേക സംവിധാനം

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

Text Size
Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

Your Rating:

യുവാക്കളുടെ അമിത വേഗവും മൊബൈല്‍ ഫോണ്‍ ഉപയോഗവുമാണ് റോഡപകടങ്ങള്‍ക്ക് പ്രധാന കാരണമെന്ന് യുഎഇ ആഭ്യന്തര മന്ത്രാലയം. അപകട നിരക്ക് കുറയ്ക്കുന്നതിനും നിയമലംഘകരെ നിരീക്ഷിച്ച് പിടികൂടുന്നതിനും പ്രത്യേക സംവിധാനം നടപ്പാക്കും. മുപ്പത്തിമൂന്നാമത് ഗള്‍ഫ് ഗതാഗത വാരാഘോഷത്തിനിടെയാണ് മന്ത്രാലയം ഇക്കാര്യം വ്യക്തമാക്കിയത്. 

നിങ്ങളുടെ ജീവിതം നിങ്ങളുടെ ഉത്തരവാദിത്തം എന്ന പ്രമേയത്തില്‍ നടക്കുന്ന ഗതാഗത വാരാചരണം ആഭ്യന്തര മന്ത്രാലയ അണ്ടര്‍ സെക്രട്ടറി ലഫ്റ്റനന്‍റ് ജനറല്‍ സെയ്ഫ് അബ്ദുള്ള അല്‍ ഷഫര്‍ ഉദ്ഘാടനം ചെയ്തു. റോഡപകടങ്ങളില്‍ 45 ശതമാനവും പതിനെട്ട് മുതല്‍ 30 വരെ പ്രായമുള്ളവര്‍ ഉണ്ടാക്കുന്നതാണ്. അപകടമുണ്ടാക്കുന്നവരില്‍ 39 ശതമാനം ഏഷ്യക്കാരുമുണ്ട്. ഡ്രൈവിങ് പരിശീലനത്തിലും ഇന്‍ഷൂറന്‍സ് പ്രീമിയത്തിലും സമൂലമാറ്റം കൊണ്ടുവന്നാല്‍ അപകട നിരക്ക് കുറയ്ക്കാനാവുമെന്നാണ് വിലയിരുത്തല്‍. 

2015ല്‍ 675 അപകട മരണങ്ങളാണ് ഉണ്ടായിരുന്നതെങ്കില്‍ ഈ വര്‍ഷം ഇത് 725 ആയി ഉയര്‍ന്നു. നിലവിലെ കണക്കനുസരിച്ച് ലക്ഷത്തില്‍ 5.6 എന്നതാണ് മരണ നിരക്ക്. 2021ഓടെ ഇത് ലക്ഷത്തില്‍ മൂന്നാക്കി കുറയ്ക്കുകയാണ് ലക്ഷ്യം. അശ്രദ്ധയോടെ വാഹനമോടിക്കുക, പെട്ടന്നുള്ള ലെയ്ന്‍ മാറ്റം, വാഹനങ്ങള്‍ തമ്മില്‍ മതിയായ അകലം പാലിക്കാതിരിക്കുക, റെഡ് സിഗ്നല്‍ മറികടക്കുക എന്നിവയാണ് വാഹനാപകടങ്ങള്‍ക്കുള്ള മറ്റു കാരണങ്ങള്‍. വാരാചരണത്തോടനുബന്ധിച്ച് വിവിധ എമിറേറ്റുകളില്‍ ബോധവല്‍കരണ പരിപാടികള്‍ നടന്നുവരുന്നു. 

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :