E mail

    Password

    Forgot your password ?

    OR
    ×
  • Sign Out

Last Updated Thursday March 11 2021 10:01 AM IST

Facebook
Twitter
Google Plus
Youtube

Other stories in Gulf

ഷാര്‍ജയില്‍ ഉച്ചസമയത്തെ സൗജന്യപാര്‍ക്കിങ് എടുത്തുകളയുന്നു

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

Text Size
Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

Your Rating:

ദുബായ്ക്ക് പുറമേ ഷാര്‍ജയിലും ഉച്ചസമയത്തെ സൗജന്യപാര്‍ക്കിങ് എടുത്തുകളയുന്നു. തിരക്കേറിയ മേഖലകളില്‍ വാഹനങ്ങളില്‍ എത്തുന്നവര്‍ക്ക് ആവശ്യമായ പാര്‍ക്കിങ് ലഭ്യമാക്കാന്‍ ലക്ഷ്യമിട്ടാണ് നടപടി. 

ഷാര്‍ജയിലെ പൊതു പാര്‍ക്കിങ് മേഖലകളില്‍ ഉച്ചയ്ക്ക് ഒരു മണി മുതല്‍ വൈകിട്ട് അ‍ഞ്ചു മണി വരെ സൗജന്യമായി വാഹനങ്ങള്‍ പാര്‍ക്ക് ചെയ്യാന്‍ അനുവാദം നല്‍കിയിരുന്നു. എന്നാല്‍‌ ഈ സമയങ്ങളില്‍ ഏറെ നേരം വാഹനം പാര്‍ക്ക് ചെയ്യുന്നത് വാണിജ്യ മേഖലകളിലെ ഉപഭോക്താക്കള്‍ക്ക് ബുദ്ധിമുട്ട് ഉണ്ടാക്കുന്നുവെന്ന പരാതികളുടെ അടിസ്ഥാനത്തിലാണ് പുതിയ നടപടി. ഇതോടെ രാവിലെ എട്ടു മുതല്‍ വൈകിട്ട് പത്തു മണി വരെ പൊതു പാര്‍ക്കിങ് മേഖലകളില്‍ വാഹനം പാര്‍ക്ക് ചെയ്യുന്നതിന് മണിക്കൂറിന് രണ്ട് ദിര്‍ഹം എന്ന തോതില്‍ നല്‍കണം. 

കഴിഞ്ഞ നവംബറിലാണ് ഷാര്‍ജ നഗരസഭ ഉച്ച സമയത്തെ സൗജന്യ പാര്‍ക്കിങ് എടുത്തുകളയാന്‍ തീരുമാനിച്ചത്. നഗരത്തിന്‍റെ വിവിധ ഭാഗങ്ങളില്‍ പുതിയ പാര്‍ക്കിങ് സമയങ്ങള്‍ വ്യക്തമാക്കി ബോര്‍ഡുകള്‍ സ്ഥാപിച്ചു തുടങ്ങിയിട്ടുണ്ട്. എന്നാല്‍ എന്നു മുതലായിരിക്കും പുതിയ ക്രമീകരണം നടപ്പിലാക്കുക എന്ന് വ്യക്തമാക്കിട്ടില്ല. റമസാന്‍ മാസത്തില്‍ രാവിലെ എട്ടു മുതല്‍ വൈകിട്ട് പന്ത്രണ്ട് വരെ പാര്‍ക്കിങ്ങിന് പണം നല്‍കണം. കഴിഞ്ഞ മെയ് മാസം മുതല്‍ ദുബായില്‍ സൗജന്യ പാര്‍ക്കിങ് ഒഴിവാക്കുകയും നിരക്കുകളില്‍ മാറ്റം വരുത്തുകയും ചെയ്തിരുന്നു. 

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :