E mail

    Password

    Forgot your password ?

    OR
    ×
  • Sign Out

Last Updated Thursday March 11 2021 10:02 AM IST

Facebook
Twitter
Google Plus
Youtube

Other stories in Gulf

ഗള്‍ഫ് മേഖലയിലെ ഏറ്റവും സന്തുഷ്ടമായ രാജ്യം യുഎഇ

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

Text Size
Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

Your Rating:

ഗള്‍ഫ് മേഖലയിലെ ഏറ്റവും സന്തുഷ്ടമായ രാജ്യം യുഎഇ. രാജ്യാന്തര പട്ടികയില്‍ സന്തുഷ്ടിയുടെ കാര്യത്തില്‍ യുഎഇ ഇരുപത്തിയൊന്നാം സ്ഥാനവും സ്വന്തമാക്കി. 

ലോകത്തിലെ സന്തുഷ്ടരാജ്യങ്ങളുടെ പട്ടികയില്‍ ശ്രദ്ധേയമായ മുന്നേറ്റമാണ് യുഎഇ കാഴ്ച വച്ചിരിക്കുന്നത്. കഴിഞ്ഞ വര്‍ഷം ഇരുപത്തിയെട്ടാം സ്ഥാനത്തായിരുന്ന യുഎഇ ഏഴു സ്ഥാനം മെച്ചപ്പെടുത്തിയാണ് ഇക്കുറി ഇരുപത്തിയൊന്നില്‍ എത്തിയത്. ഖത്തറിനാണ് ഗള്‍ഫ് മേഖലയില്‍ രണ്ടാം സ്ഥാനം. കഴിഞ്ഞ വര്‍ഷം രണ്ടാം സ്ഥാനമുണ്ടായിരുന്ന സൗദി അറേബ്യ മൂന്നാം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ടു. ആഗോള പട്ടികയില്‍ ഖത്തറിന് മുപ്പത്തി അഞ്ചാം സ്ഥാനവും സൗദിക്ക് മുപ്പത്തിയേഴാം സ്ഥാനവും ആണുള്ളത്. യുഎഇയിലും ഖത്തറിലും ആകെ ജനസംഖ്യയുടെ 80ശതമാനവും പ്രവാസികളാണെന്ന്‌ ഹാപ്പിനസ്‌ റിപ്പോര്‍ട്ട്‌ വ്യക്‌തമാക്കുന്നു. 

സ്വദേശികളും പ്രവാസികളും ഓരോരാജ്യത്തും അനുഭവിക്കുന്ന സന്തുഷ്‌ടി വ്യത്യസ്‌തമാണ്‌. ബഹ്‌റൈനില്‍ സ്വദേശികളേക്കാള്‍ സംതൃപ്‌തി അനുഭവിക്കുന്നത്‌ പ്രവാസികളാണെന്ന് റിപ്പോര്‍ട്ട് പറയുന്നു. മറ്റുജിസിസി രാജ്യങ്ങളില്‍ സ്വദേശികള്‍ തന്നെയാണ്‌ കൂടുതല്‍ സംതൃപ്‌തര്‍.ആളോഹരി വരുമാനം, സാമൂഹ്യസഹായം, ആരോഗ്യം-ജീവിതദൈര്‍ഘ്യം, ഇഷ്‌ടാനുസരണം ജീവിക്കാനുള്ള സ്വാതന്ത്ര്യം, ജനങ്ങളുടെ ഉദാരത, സമൂഹത്തിലെ അഴിമതി എന്നീ ആറു കാര്യങ്ങളുടെ അടിസ്‌ഥാനത്തിലാണ്‌ സന്തുഷ്‌ടി സംബന്ധിച്ച ലോകറാങ്കിങ്‌ നിശ്‌ചയിക്കുന്നത്‌. 

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :