സരിത പറയുന്നത് മാത്രം കേള്‍ക്കാനാണെങ്കില്‍ ഏഴരക്കോടി ചെലവാക്കി കമ്മിഷനെ നിയമിച്ചത് എന്തിനെന്ന് കെ.മുരളീധരന്‍. അന്‍പതു വര്‍ഷത്തിലധികം ജനപ്രതിനിധിയായ ഉമ്മന്‍ചാണ്ടിയെക്കാള്‍ കമ്മിഷന് വിശ്വാസം സരിതയെയാണ്. ലോ സെക്രട്ടറിയെ വിശ്വാസമില്ലെങ്കില്‍ പുതിയ ആളെ നിയമിക്കാന്‍ സര്‍ക്കാര്‍ തയാറാകണം. പിണറായി വിജയന്‍ ജനങ്ങളോട് മാപ്പ് പറയണമെന്നും കെ.മുരളീധരന്‍ ആവിശ്യപ്പെട്ടു.
Advertisement