കര്‍ണാടകയിലെ ഡി.വൈ.എസ്.പി എം.കെ.ഗണപതിയുടെ മരണത്തില്‍ സി.ബി.ഐ അന്വേഷണത്തിന് സുപ്രീംകോടതി ഉത്തരവിട്ടു. കര്‍ണാടക മന്ത്രി കെ.ജെ.ജോര്‍ജിനും രണ്ട് മുതിര്‍ന്ന ഐപിഎസ് ഉദ്യോഗസ്ഥര്‍ക്കും മരണത്തില്‍ പങ്കുണ്ടെന്നാണ് ആരോപണം. ഗണപതിയുടെ അച്ഛന്‍ സമര്‍പ്പിച്ച ഹര്‍ജിയിലാണ് സുപ്രീംകോടതി ഉത്തരവ്.
Advertisement