ഗോരഖ്പൂരില്‍ 64 കുഞ്ഞുങ്ങളുടെ കൂട്ടമരണത്തില്‍ സംസ്ഥാന സര്‍ക്കാര്‍ ജുഡീഷ്യല്‍ അന്വേഷണം പ്രഖ്യാപിച്ചു. കുറ്റക്കാര്‍ക്കെതിരെ ശക്തമായ നടപടി സ്വീകരിക്കണമെന്ന കേന്ദ്രസര്‍ക്കാര്‍ നിര്‍ദേശത്തെതുടര്‍ന്നാണ് തീരുമാനം. അതേസമയം ഓക്സിജന്‍ വിതരണം തടസപ്പെട്ടല്ല മരണകാരണം എന്ന നിലപാടില്‍ ഉറച്ചുനില്‍ക്കുകയാണ് ഉത്തര്‍പ്രദേശ് സര്‍ക്കാര്‍. അതിനിടെ കേന്ദ്രമന്ത്രിതല സംഘം ഗോരഖ്പൂരിലെത്തി.
Advertisement