ഗോരഖ്പൂര്‍ ആശുപത്രിയില്‍ മരിച്ച കുഞ്ഞുങ്ങളുടെ എണ്ണം 63ആയി. കുട്ടികള്‍ മരിക്കാനിടയായതിന് പിന്നിൽ ആശുപത്രി അധികൃതരുടെ അനാസ്ഥ. ഓക്സിജന്‍ സിലിണ്ടറുകള്‍ തീര്‍ന്നത് അറിയിച്ചിട്ടും ബാബ രാഘവ് ദാസ് ആശുപത്രി അധികൃതര്‍ നടപടിയെടുത്തില്ല. ദുരന്തത്തിന്റെ ധാര്‍മിക ഉത്തരവാദിത്തം ഏറ്റെടുത്ത് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് രാജിവയ്ക്കണമെന്ന് കോണ്‍ഗ്രസ് ആവശ്യപ്പെട്ടു.
യുപിയിലെ ഗോരഖ്പുരിലെ ബിആർഡി സർക്കാർ മെഡിക്കൽ കോളജ് ആശുപത്രിയിൽ മരിച്ച കുട്ടിയുടെ ബന്ധുക്കൾ
Advertisement