ലോക അത്‌ലറ്റിക് ചാംപ്യന്‍ഷിപ്പിലെ പുരുഷവിഭാഗം ജാവലിന്‍ ത്രോയില്‍ ഇന്ത്യന്‍ പ്രതീക്ഷയായി ദേവേന്ദര്‍ സിങ് ഫൈനലില്‍ ഇടംപിടിച്ചു. ഇന്ത്യന്‍ പ്രതീക്ഷയായിരുന്ന നീരജ് ചോപ്രയ്ക്ക് ഫൈനലിലെത്താനായില്ല. 84. 22 മീറ്റര്‍ കണ്ടെത്തിയ ദേവേന്ദര്‍ യോഗ്യതാമല്‍സരത്തില്‍ ഏഴാംസ്ഥാനത്തെത്തി. 15-ാം സ്ഥാനത്തായ നീരജ് 82.26 മീറ്റര്‍ ദൂരമാണ് കണ്ടെത്തിയത്.
Advertisement