അഫ്ഗാനിസ്ഥാനില്‍ ഭീകരാക്രമണത്തില്‍ സ്ത്രീകളും കുട്ടികളുമടക്കം അന്‍പതുപേര്‍ കൊല്ലപ്പെട്ടു. ഒന്‍പതു അഫ്ഗാന്‍ സൈനീകരും കൊല്ലപ്പെട്ടു. വടക്കന്‍ അഫ്ഗാനില്‍ ഷിയാ മുസ്‌ലിങ്ങള്‍ക്ക് ഭൂരിപക്ഷമുള്ള ഗ്രാമത്തിലെത്തിയ ഭീകരര്‍ നാട്ടുകാര്‍ക്കും സുരക്ഷാ ഉദ്യോഗസ്ഥര്‍ക്കും നേരെ വെടിയുതിര്‍ക്കുകയായിരുന്നു. ആക്രമണത്തിനു പിന്നില്‍ താലിബാനും ഐഎസും ആണെന്ന് അഫ്ഗാന്‍ പ്രസിഡന്‍റ് അഷ്റഫ് ഗാനി ആരോപിച്ചു.
Advertisement