E mail

    Password

    Forgot your password ?

    OR
    ×
  • Sign Out

Last Updated Thursday March 11 2021 09:35 AM IST

Facebook
Twitter
Google Plus
Youtube

ആർഎസ്എസ് പ്രവർത്തകന്റെ കൊലപാതകം: മുഴുവന്‍ പ്രതികളും പിടിയിലായി

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

Text Size
Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

തിരുവനന്തപുരത്തെ ആര്‍എസ്എസ് പ്രവര്‍ത്തകന്‍ രാജേഷിന്റെ കൊലപാതകത്തിലെ മുഴുവന്‍ പ്രതികളും പിടിയിലായി. മംഗലപുരം സ്വദേശി രതീഷ് കരിമ്പുകോണം സ്വദേശി സിബി എന്നിവരാണ് ഇന്ന് പിടിയിലായത്. ഇവരില്‍ ഏഴ് പ്രതികളെ  അല്‍പസമയത്തിനകം കോടതിയില്‍ ഹാജരാക്കും. 

രാജേഷിന്റേത് രാഷ്ട്രീയ കൊലപാതകമല്ലെന്ന സി.പി.എം വാദം തള്ളി പൊലീസ് രംഗത്തു വന്നിരുന്നു. പ്രദേശത്ത് നിലനിന്ന ഡിവൈഎഫ്ഐ, ബിജെപി സംഘർഷമാണ് കൊലയിൽ കലാശിച്ചതെന്ന് എഫ്.ഐ.ആർ വ്യക്തമാക്കിയിരുന്നു. ഒന്നാം പ്രതി മണിക്കുട്ടനും കൊല്ലപ്പെട്ട രാജേഷും തമ്മിലുള്ള വ്യക്തിവൈരാഗ്യമാണ് കൊലയ്ക്ക് കാരണമെന്ന വാദം പൂർണമായും തള്ളിക്കളയുന്നതാണ് പൊലീസിന്റെ എഫ്.ഐ.ആർ. 

ശ്രീകാര്യത്തിന് സമീപമുള്ള പാനച്ചക്കുന്ന് കോളനിയിൽ ഡി.വൈ.എഫ്.ഐ പ്രവർത്തകരും ബി.ജെ.പിയും തമ്മിൽ സംഘർഷമുണ്ടായിരുന്നു. ആർ.എസ്.എസ്. കാര്യവാഹകായ രാജേഷ് ഈ സംഘർഷത്തിൽ ബി.ജെ.പിയെ സഹായിച്ചു. ഇതിലുള്ള വൈരാഗ്യമൂലം രാജേഷിനെ കൊല്ലാൻ ഗൂഢാലോചന നടത്തുകയും വെട്ടിക്കൊലപ്പെടുത്തുകയും ചെയ്തതെന്നാണ് എഫ്ഐആറിലെ പരാമർശം. 

ഒന്നാം പ്രതി മണിക്കുട്ടനടക്കം ആറ് പേർ ചേർന്നാണ് കൊലനടത്തിയതെന്നും അഞ്ച് പേർ സഹായിച്ചെന്നും എഫ്.ഐ·.ആറിൽ വ്യക്തമാക്കുന്നു. കൊലപാതകം അടക്കം പതിനൊന്ന് വകുപ്പുകളാണ് ചുമത്തിയിരിക്കുന്നത്. എന്നാൽ പ്രതികളാരും സി.പി.എമ്മിന്റെയോ ഡിവൈ.എഫ്.യുടെയോ പ്രവർത്തകരാണെന്ന് എഫ്.ഐ.ആറിലില്ല.മേൽവിലാസം അറിയില്ലെന്നാണ് രേഖപ്പെടുത്തിയിരിക്കുന്നത്. 

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :