വനിതാ ക്രിക്കറ്റ് ലോകകപ്പ് ഫൈനലില്‍ ഇന്ത്യക്കെതിരെ ഇംഗ്ലണ്ടിന് ആറ് വിക്കറ്റ് നഷ്ടപ്പെട്ടു. ആതിഥേയരായ ഇംഗ്ലണ്ട് 37.4 ഓവറിൽ 164 റൺസെടുക്കുന്നതിനിടയിലാണ് അവർക്ക് മുൻനിരതാരങ്ങളെ നഷ്ടമായത്. ടോസ് നേടിയ ഇംഗ്ലണ്ട് ഇന്ത്യയ്ക്കെതിരെ ബാറ്റിങ് തിരഞ്ഞെടുക്കുകയായിരുന്നു.
ആറുവട്ടം ചാംപ്യന്‍മാരായിട്ടുള്ള ഓസ്ട്രേലിയയെ അട്ടിമറിച്ചെത്തുന്ന ഇന്ത്യ കന്നിക്കിരീടം ലക്ഷ്യമിടുമ്പോള്‍, നാലാം കിരീടത്തിലേക്കാണ് ആതിഥേയരായ ഇംഗ്ലണ്ടിന്‍റെ നോട്ടം.