പള്‍സര്‍ സുനി തടവില്‍ കഴിയുന്ന കാക്കനാട് ജയിലില്‍ പൊലീസ് സംഘം രാവിലെ തുടങ്ങിയ പരിശോധന തുടരുകയാണ്. ജയിലിലെ ഫോണ്‍വിളി സംബന്ധിച്ച തെളിവുകളാണ് പ്രധാനമായും പരിശോധിക്കുന്നത്. ജയിലിലെ സന്ദര്‍ശക രേഖകളില്‍ അഭിഭാഷകന്‍ പ്രതീഷ് ചാക്കോയുടെ പേരും കണ്ടെത്തി. പ്രതീഷ് ചാക്കോയ്ക്ക് ദൃശ്യങ്ങള്‍ കൈമാറിയതായി സുനി പറഞ്ഞിരുന്നു.
Advertisement