ശ്രീപത്മനാഭസ്വാമി ക്ഷേത്രത്തിലെ എട്ട് വജ്രങ്ങള്‍ കാണാനില്ലെന്ന അമിക്യസ്ക്യൂറി റിപ്പോര്‍ട്ട് സുപ്രീംകോടതി ഇന്ന് പരിഗണിക്കും. 263 കിലോ സ്വര്‍ണം നഷ്ടപ്പെട്ടുവെന്ന് ഉന്നതാധികാരസമിതി റിപ്പോര്‍ട്ടും കോടതിയുടെ മുന്നിലെത്തും. ചീഫ് ജസ്റ്റിസ് ജെ.എസ്.കെഹാര്‍ അധ്യക്ഷനായ ബെഞ്ചാണ് ക്ഷേത്രക്കേസ് പരിഗണിക്കുന്നത്. ക്ഷേത്രത്തിന്‍റെ നവീകരണപ്രവര്‍ത്തനങ്ങളുടെ പുരോഗതിയും കോടതി വിലയിരുത്തും.
Advertisement