നിയമസതടസമില്ലെങ്കില്‍ ഏലം കുത്തകപാട്ടം ഭൂമിയിലെ കരം സ്വീകരിക്കാന്‍ മുഖ്യമന്ത്രി വിളിച്ച ഉന്നതതലയോഗത്തിൽ തീരുമാനിച്ചു.
22 സെന്‍റ് ഭൂമിയിലെ കയ്യേറ്റം ഒഴിപ്പിക്കല്‍ കോടതി തീരുമാനിക്കട്ടെയെന്നും പൊതു അഭിപ്രായമുയർന്നു. യോഗത്തിൽ റവന്യൂ ഉദ്യോഗസ്ഥര്‍ക്കെിതിരെ വിമര്‍ശനമുയർന്നു. മുഖ്യമന്ത്രി നല്‍കുന്ന നിര്‍ദേശങ്ങള്‍ നടപ്പാക്കുന്നതില്‍ കാലതാമസം വരുന്നു. നിയമതടസങ്ങള്‍ ഉണ്ടെന്ന് ഉദ്യോഗസ്ഥർ വിശദീകരിച്ചു.