അഫ്ഗാനിസ്ഥാന്‍ തലസ്ഥാനമായ കാബൂളിലെ ഷിയാ പള്ളിയിലുണ്ടായ ചാവേറാക്രമണത്തില്‍ ആറുപേര്‍ കൊല്ലപ്പെട്ടു. പത്തോളം പേര്‍ക്ക് പരുക്കേറ്റു. റംസാന്‍ നൊയമ്പിനോടനുബന്ധിച്ചുളള പ്രാര്‍ഥനകള്‍ക്കെത്തിയവരെയാണ് ചാവേര്‍ ലക്ഷ്യമിട്ടത്. ആക്രമണത്തിന്റെ ഉത്തരവാദിത്തം ഇസ്ലാമിക്ക് സ്റ്റേറ്റ് എറ്റെടുത്തു.
Advertisement