ശ്രീവല്‍സം സ്ഥാപനങ്ങളില്‍ റെയ്ഡിൽ 100 കോടിയുടെ അനധികൃത സ്വത്ത് കണ്ടെത്തി. ഹവാല വഴി പണം എത്തിച്ചതായും സംശയിക്കുന്നു. ഇതിനായി നാഗാലാന്‍ഡ് പൊലീസിന്റെ വാഹനങ്ങള്‍ ഉപയോഗിച്ചെന്നും വിവരമുണ്ട്. നാഗാലാന്‍ഡിലെ മുന്‍ അഡീ. എസ്.പി.എംകെആർ പിള്ളയുടേതാണ് സ്ഥാപനം.
വിരമിച്ചെങ്കിലും ഇപ്പോഴും ഡിജിപിയുെട ഒാഫിസില്‍ തുടരുകയാണ്. 2015ല്‍ 50 കോടിരൂപയുടെ സ്വത്ത് സ്വയം വെളിപ്പെടുത്തിയിരുന്നു