റബറിന്റെ താങ്ങുവില 200 രൂപ ആക്കണമെന്നു പ്രതിപക്ഷം നിയമസഭയിൽ. എല്ലാ നാണ്യവിളകൾക്കും വിലസ്ഥിരതാ ഫണ്ട് ഏർപ്പെടുത്തണമെന്നും പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ആവശ്യപ്പെട്ടു. ഈ സർക്കാർ അധികാരത്തിൽ വന്നതിനു ശേഷം 748 കോടി രൂപ റബർ സബ്സിഡി ഇനത്തിൽ വിതരണം ചെയ്തിട്ടുണ്ടെന്ന് കൃഷി മന്ത്രി വി എസ് സുനിൽ കുമാർ അറിയിച്ചു. ആസിയാൻ ഉൾപ്പെടെ കേന്ദ്ര സർക്കാരുകൾ ഒപ്പിട്ട കരാറുകളാണ് നാണ്യവിളയുടെ വില തകർച്ചക്ക് കാരണം. കുരുമുളക് ഇറക്കുമതിയുമായി ബന്ധപ്പെട്ട RCP കരാർ ഒപ്പിടുന്നതിലെ ആശങ്ക കേന്ദ്രത്തെ അറിയിച്ചതായും കൃഷി മന്ത്രി പറഞ്ഞു. കാർഷിക മേഖലയിലെ പ്രതിസന്ധി ചൂണ്ടിക്കാട്ടി സണ്ണി ജോസഫ് നൽകിയ അടിയന്തര പ്രമേയ നോട്ടിസിൽ സംസാരിക്കുകയായിരുന്നു ഇരുവരും. മന്ത്രിയുടെ മറുപടിയിൽ തൃപ്തരാകതെ പ്രതിപക്ഷം സഭയിൽ നിന്ന് ഇറങ്ങിപ്പോയി.
- Home
- Breaking News
- റബര്‍ കര്‍ഷകര്‍ക്ക് 748കോടി രൂപ ഇന്‍സന്റീവ് അനുവദിച്ചു : കൃഷിമന്ത്രി
More in Breaking News
-
കൂടെയുള്ളവരെ പൊലീസ് തിരിച്ചറിഞ്ഞു; കോണ്‍ഗ്രസ് വാദം തള്ളി റഹീം
-
ട്രാന്‍സ്ജെന്‍ഡര്‍ വിഭാഗത്തെ പ്രവേശിപ്പിക്കാനാവില്ല; കോളേജിന്റെ നിലപാട് തള്ളി സർക്കാർ
-
നടൻ കലാശാല ബാബു അന്തരിച്ചു
-
ദിലീപിന് ജയിലിൽ സന്ദർശകരെ അനുവദിച്ചതിൽ അസ്വാഭാവിക പരിഗണന
-
കൈക്കൂലിക്കേസിൽ അഗ്നിശമനസേനാ തലപ്പത്ത് കൂട്ട നടപടി
-
രാജ്യം കൂടുതല്‍ ബിസിനസ് സൗഹൃദമായി: അരുണ്‍ ജെയ്റ്റ്ലി
-
സൈനബയുടെ വെളിപ്പെടുത്തൽ ഞെട്ടിപ്പിക്കുന്നത്:കുമ്മനം
-
സ്വാശ്രയ പ്രവേശനം: നാലു ക്രിസ്ത്യൻ മാനേജ്മെന്റുകൾ ഫീസ് നിശ്ചയിച്ചു
-
വി.ഡി. സതീശന്റെ പ്രസ്താവനയ്ക്കെതിരെ എ ഗ്രൂപ്പ്
-
ഗൗരിയുടെ ആത്മഹത്യ: മാനേജ്മെന്റിനെതിരെ കലക്ടർ
-
വാഹനാപകടമരണം: നഷ്ടപരിഹാരത്തിന് പ്രായവും വരുമാനവും മാനദണ്ഡം
-
മഹിള ഫെഡറേഷന് പ്രവര്‍ത്തകര്‍ക്കെതിരെയുള്ള അക്രമം അപലപനീയം:ഡി.രാജ
-
ഇന്ത്യൻ ഓഹരിവിപണിയിൽ നഷ്ടം
-
യു.ഡി.എഫ് നേതാക്കള്‍ അബു ലൈസിനൊപ്പമുള്ള ചിത്രങ്ങള്‍ പുറത്ത്
-
രാജീവ് കൊലക്കേസ്: അഡ്വ. സി.പി. ഉദയഭാനു ഒളിവിൽ
-
ചാലക്കുടി രാജീവ് വധക്കേസ്: അഡ്വ.സി.പി.ഉദയഭാനുവിന് മുന്‍കൂര്‍ ജാമ്യമില്ല
-
ബിജെപിയാണ് തങ്ങളുടെ മുഖ്യശത്രുവെന്ന് ശിവസേന നേതാവ്
-
തോമസ് ചാണ്ടിയുടെ വെല്ലുവിളിയിൽ തനിക്ക് ഉത്തരവാദിത്തമില്ല:കാനം
-
ചവറ അപകടം; മരിച്ചവരുടെ കുടുംബങ്ങള്‍ക്ക് 21 ലക്ഷം ഇന്‍ഷുറന്‍സ് തുകയും 10ലക്ഷം രൂപ നഷ്ടപരിഹാരവും
-
സി.പി.ഉദയഭാനു ഇന്ന് കീഴടങ്ങിയേക്കും
related stories
Advertisement
Tags:
Farming