കടുത്ത വരള്‍ച്ച നേരിടാന്‍ സാധ്യമായ എല്ലാ നടപടികളും സ്വീകരിച്ചതായി റവന്യു മന്ത്രി ഇ. ചന്ദ്രശേഖരനും ജലവിഭവ വകുപ്പ് മന്ത്രി മാത്യു ടി. മോമസും നിയമസഭയെ അറിയിച്ചു. മാര്‍ച്ച് 31ന് മുന്‍പു തന്നെ കുടിവെള്ള വിതരണത്തിനായി ആറുപത്തൊന്പതു കോടി ഒന്‍പതുലക്ഷം രൂപ നല്കി. ഇതില്‍ ഇരുപത്തിയൊന്നുകോടി ഇതുവരെ ചെലവഴിച്ചു. വരള്‍ച്ചയുടെ രൂക്ഷത ബോധ്യപ്പെട്ടതിനെ തുടര്‍ന്ന് തൊഴിലുറപ്പ് പദ്ധതി പ്രകാരം അന്‍പത് തൊഴില്‍ ദിനങ്ങള്‍ കൂടി അധികമായി കേന്ദ്രം അനുവദിച്ചു. ഇതിലൂടെ 375 കോടി അധികമായി ലഭിച്ചു. എന്നാല്‍ കുടിവെള്ള വിതരണം ഭാഗികമാണെന്ന് അടിയന്തരപ്രമേയം നോട്ടീസ് അവതരിപ്പിച്ച് അടൂർ പ്രകാശ് എം.എം.എ പറഞ്ഞു. മന്ത്രിമാരുടെ മറുപടിയെ തുടര്‍ന്ന് സഭയില്‍ നിന്ന് ഇറങ്ങിപ്പോകേണ്ടെന്നും പ്രതിപക്ഷം തീരുമാനിച്ചു
- Home
- Breaking News
- വരള്‍ച്ച നേരിടാന്‍ എല്ലാ നടപടികളും സ്വീകരിച്ചതായി റവന്യു മന്ത്രി
More in Breaking News
-
കൂടെയുള്ളവരെ പൊലീസ് തിരിച്ചറിഞ്ഞു; കോണ്‍ഗ്രസ് വാദം തള്ളി റഹീം
-
ട്രാന്‍സ്ജെന്‍ഡര്‍ വിഭാഗത്തെ പ്രവേശിപ്പിക്കാനാവില്ല; കോളേജിന്റെ നിലപാട് തള്ളി സർക്കാർ
-
നടൻ കലാശാല ബാബു അന്തരിച്ചു
-
ദിലീപിന് ജയിലിൽ സന്ദർശകരെ അനുവദിച്ചതിൽ അസ്വാഭാവിക പരിഗണന
-
കൈക്കൂലിക്കേസിൽ അഗ്നിശമനസേനാ തലപ്പത്ത് കൂട്ട നടപടി
-
രാജ്യം കൂടുതല്‍ ബിസിനസ് സൗഹൃദമായി: അരുണ്‍ ജെയ്റ്റ്ലി
-
സൈനബയുടെ വെളിപ്പെടുത്തൽ ഞെട്ടിപ്പിക്കുന്നത്:കുമ്മനം
-
സ്വാശ്രയ പ്രവേശനം: നാലു ക്രിസ്ത്യൻ മാനേജ്മെന്റുകൾ ഫീസ് നിശ്ചയിച്ചു
-
വി.ഡി. സതീശന്റെ പ്രസ്താവനയ്ക്കെതിരെ എ ഗ്രൂപ്പ്
-
ഗൗരിയുടെ ആത്മഹത്യ: മാനേജ്മെന്റിനെതിരെ കലക്ടർ
-
വാഹനാപകടമരണം: നഷ്ടപരിഹാരത്തിന് പ്രായവും വരുമാനവും മാനദണ്ഡം
-
മഹിള ഫെഡറേഷന് പ്രവര്‍ത്തകര്‍ക്കെതിരെയുള്ള അക്രമം അപലപനീയം:ഡി.രാജ
-
ഇന്ത്യൻ ഓഹരിവിപണിയിൽ നഷ്ടം
-
യു.ഡി.എഫ് നേതാക്കള്‍ അബു ലൈസിനൊപ്പമുള്ള ചിത്രങ്ങള്‍ പുറത്ത്
-
രാജീവ് കൊലക്കേസ്: അഡ്വ. സി.പി. ഉദയഭാനു ഒളിവിൽ
-
ചാലക്കുടി രാജീവ് വധക്കേസ്: അഡ്വ.സി.പി.ഉദയഭാനുവിന് മുന്‍കൂര്‍ ജാമ്യമില്ല
-
ബിജെപിയാണ് തങ്ങളുടെ മുഖ്യശത്രുവെന്ന് ശിവസേന നേതാവ്
-
തോമസ് ചാണ്ടിയുടെ വെല്ലുവിളിയിൽ തനിക്ക് ഉത്തരവാദിത്തമില്ല:കാനം
-
ചവറ അപകടം; മരിച്ചവരുടെ കുടുംബങ്ങള്‍ക്ക് 21 ലക്ഷം ഇന്‍ഷുറന്‍സ് തുകയും 10ലക്ഷം രൂപ നഷ്ടപരിഹാരവും
-
സി.പി.ഉദയഭാനു ഇന്ന് കീഴടങ്ങിയേക്കും