കൈക്കൂലിക്കേസിൽ സസ്പെൻ·ഷൻ നേരിട്ട ഉദ്യോഗസ്ഥനെ സപ്ലൈകോ ലോ ഒാഫീസർ സ്ഥാനത്ത് നിന്ന് മാറ്റി. മനോരമ ന്യൂസ് വാർത്തയെ തുടർന്നാണ് നടപടി. കേസിൽ നിന്നൊഴിവാക്കാൻ കരാറുകാരിൽ നിന്ന് മൂന്നുലക്ഷം രൂപ കൈക്കൂലി വാങ്ങിയതിന് ഗുണനിലവാരപരിശോധന വിഭാഗം മുൻ മേധാവി രവികുമാറിനെ ഒരുവർഷം മുമ്പാണ് സസ്പെൻഡ് ചെയ്തത്. കഴിഞ്ഞമാസം സർവീസിൽ തിരിച്ചുകയറിയ രവികുമാറിനെ നിര്‍ണായക സ്ഥാനങ്ങളിൽ നിയമിയ്ക്കരുതെന്ന് സർക്കാർ നിർദേശിച്ചിരുന്നു. എന്നാൽ ഇത് ലംഘിച്ച് ലോ ഒാഫീസറാക്കുകയായിരുന്നു. ഇക്കാര്യം മനോരമ ന്യൂസ് റിപ്പോർട്ട് ചെയ്തതോടെയാണ് എസ്റ്റേറ്റ് ആൻഡ് കൊമേഴ്സ്യൽ വിഭാഗത്തിലേക്ക് മാറ്റിയത്. കെ.കെ സേവ്യറാണ് പുതിയ ലോ ഒാഫീസർ.
- Home
- Breaking News
- കൈക്കൂലിക്കേസിൽ സസ്പെൻഷൻ നേരിട്ട ഉദ്യോഗസ്ഥനെ സപ്ലൈകോ ലോ ഒാഫീസർ സ്ഥാനത്ത് നിന്ന് മാറ്റി
More in Breaking News
-
കൂടെയുള്ളവരെ പൊലീസ് തിരിച്ചറിഞ്ഞു; കോണ്‍ഗ്രസ് വാദം തള്ളി റഹീം
-
ട്രാന്‍സ്ജെന്‍ഡര്‍ വിഭാഗത്തെ പ്രവേശിപ്പിക്കാനാവില്ല; കോളേജിന്റെ നിലപാട് തള്ളി സർക്കാർ
-
നടൻ കലാശാല ബാബു അന്തരിച്ചു
-
ദിലീപിന് ജയിലിൽ സന്ദർശകരെ അനുവദിച്ചതിൽ അസ്വാഭാവിക പരിഗണന
-
കൈക്കൂലിക്കേസിൽ അഗ്നിശമനസേനാ തലപ്പത്ത് കൂട്ട നടപടി
-
രാജ്യം കൂടുതല്‍ ബിസിനസ് സൗഹൃദമായി: അരുണ്‍ ജെയ്റ്റ്ലി
-
സൈനബയുടെ വെളിപ്പെടുത്തൽ ഞെട്ടിപ്പിക്കുന്നത്:കുമ്മനം
-
സ്വാശ്രയ പ്രവേശനം: നാലു ക്രിസ്ത്യൻ മാനേജ്മെന്റുകൾ ഫീസ് നിശ്ചയിച്ചു
-
വി.ഡി. സതീശന്റെ പ്രസ്താവനയ്ക്കെതിരെ എ ഗ്രൂപ്പ്
-
ഗൗരിയുടെ ആത്മഹത്യ: മാനേജ്മെന്റിനെതിരെ കലക്ടർ
-
വാഹനാപകടമരണം: നഷ്ടപരിഹാരത്തിന് പ്രായവും വരുമാനവും മാനദണ്ഡം
-
മഹിള ഫെഡറേഷന് പ്രവര്‍ത്തകര്‍ക്കെതിരെയുള്ള അക്രമം അപലപനീയം:ഡി.രാജ
-
ഇന്ത്യൻ ഓഹരിവിപണിയിൽ നഷ്ടം
-
യു.ഡി.എഫ് നേതാക്കള്‍ അബു ലൈസിനൊപ്പമുള്ള ചിത്രങ്ങള്‍ പുറത്ത്
-
രാജീവ് കൊലക്കേസ്: അഡ്വ. സി.പി. ഉദയഭാനു ഒളിവിൽ
-
ചാലക്കുടി രാജീവ് വധക്കേസ്: അഡ്വ.സി.പി.ഉദയഭാനുവിന് മുന്‍കൂര്‍ ജാമ്യമില്ല
-
ബിജെപിയാണ് തങ്ങളുടെ മുഖ്യശത്രുവെന്ന് ശിവസേന നേതാവ്
-
തോമസ് ചാണ്ടിയുടെ വെല്ലുവിളിയിൽ തനിക്ക് ഉത്തരവാദിത്തമില്ല:കാനം
-
ചവറ അപകടം; മരിച്ചവരുടെ കുടുംബങ്ങള്‍ക്ക് 21 ലക്ഷം ഇന്‍ഷുറന്‍സ് തുകയും 10ലക്ഷം രൂപ നഷ്ടപരിഹാരവും
-
സി.പി.ഉദയഭാനു ഇന്ന് കീഴടങ്ങിയേക്കും
related stories
Advertisement
Tags:
Supplyco