E mail

    Password

    Forgot your password ?

    OR
    ×
  • Sign Out

Last Updated Thursday March 11 2021 09:25 AM IST

Facebook
Twitter
Google Plus
Youtube

More in Breaking News

ഐപിഎല്‍: സണ്‍റൈസേഴ്സിനെ സൂപ്പര്‍ ജയന്റ് 6 വിക്കറ്റിന് തോല്‍പ്പിച്ചു

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

Text Size
Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

മഹേന്ദ്രസിങ് ധോണിയുടെ ഫിനിഷിങ് മികവില്‍ ഹൈദരാബാദിനെതിരെ പുണെ സൂപ്പര്‍ ജയന്റിന് 6 വിക്കറ്റിന്റെ ആവേശജയം. 177 റണ്‍സ് വിജയലക്ഷ്യം അവസാന പന്തിലാണ് മറികടന്നത്. 34 പന്തില്‍ 61 റണ്‍സുമായി പുറത്താകാതെ നിന്ന ധോണിയാണ് മാന്‍ ഓഫ് ദി മാച്ച്. ഉയര്‍ത്തെഴുന്നേല്‍പ്പെന്നാല്‍ ഇതാണ്. കല്ലെറിഞ്ഞവര്‍ക്ക് ബാറ്റുകൊണ്ട് തന്നെ എംഎസ് ധോണി മറുപടി നല്‍കിയപ്പോള്‍ വീരവിജയം സ്വന്തമായി സൂപ്പര്‍ ജയന്റിനും.

വിജയതീരമണയാന്‍ അവസാന നാലോവറില്‍ പുണെയ്ക്ക് 56 റണ്‍സ് വേണമായിരുന്നു. ബെന്‍ സ്റ്റോക്സിനെ പുറത്താക്കി ഭുവനേശ്വര്‍ പുണെയെ സമ്മര്‍ദ്ദത്തിലാക്കി. എന്നാല്‍ ധോണിയും തിവാരിയും ചിലത് കരുതിവച്ചിരുന്നു. മുഹമ്മദ് സിറാജെറിഞ്ഞ18ാം ഓവറില്‍ 17 റണ്‍സ്. ഭുവനേശ്വറിന്റെ 19ആം ഓവറില്‍ 19 റണ്‍സും. അവസാന ഓവറില്‍ പുണെയ്ക്ക് വേണ്ടത് 11 റണ്‍സ് കൂടി. ആദ്യ പന്തില്‍ തിവാരിയുടെ ബൗണ്ടറി. മൂന്ന് സിംഗിളുകളും ചേര്‍ന്നതോടെ അവസാന രണ്ട് പന്തില്‍ വേണ്ടത് 4 റണ്‍സ്. അഞ്ചാം പന്തില്‍ ഡബിള്‍. പിരിമുറുക്കത്തിന്റെ വേലിയേറ്റത്തില്‍ അവസാന പന്ത് ധോണി നേരിട്ടു.

41 പന്തില്‍ 59 റണ്‍സെടുത്ത രാഹുല്‍ ത്രിപാഠിയുടെ ഇന്നിങ്സാണ് പുണെയ്ക്ക് ബലമേകിയത്. റാഷിദ് ഖാന്റെ അത്യുഗ്രന്‍ ശ്രമത്തിലായിരുന്നു ത്രിപാഠിയുടെ വിക്കറ്റ് ആദ്യം ബാറ്റ് ചെയ്ത സണ്‍റൈസേഴ്സിന് 43 റണ്‍സെടുത്ത വാര്‍ണറും 30 റണ്‍സെടുത്ത ധവാനും നല്ല തുടക്കം നല്‍കി. ഇടയ്ക്കൊന്ന് മന്ദഗതിയിലായ ഇന്നിങ്സിനെ 28 പന്തില്‍ 55 അടിച്ച് മൊയിസ് എന്‍‌റിക്വസ് 176 എന്ന നല്ല ടോട്ടലില്‍ എത്തിച്ചു.

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :