E mail

    Password

    Forgot your password ?

    OR
    ×
  • Sign Out

Last Updated Thursday March 11 2021 09:23 AM IST

Facebook
Twitter
Google Plus
Youtube

More in Breaking News

കുല്‍ഭൂഷണ്‍ ജാദവിന്‍റെ വധശിക്ഷ; ഇന്ത്യ കുറ്റപത്രം ആവശ്യപ്പെട്ടു

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

Text Size
Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

Your Rating:

മുന്‍  ഇന്ത്യന്‍ നേവി കമാന്‍ഡര്‍ കുല്‍ഭൂഷണ്‍ ജാദവിന്‍റെ വധശിക്ഷയ്ക്ക് ആധാരമായ കുറ്റപത്രം ഇന്ത്യ പാക്കിസ്ഥാനോട്  ആവശ്യപ്പെട്ടു. ഇസ്്ലാമബാദില്‍  ഇന്ത്യന്‍ ഹൈക്കമ്മിഷണര്‍  പാക് വിദേശകാര്യ സെക്രട്ടറിയുമായി നടത്തിയ ചര്‍ച്ചയിലാണ് ആവശ്യം ഉന്നയിച്ചത്. കുല്‍ഭൂഷണ്‍  ജാദവിന്റെ കേസില്‍ ഇന്ത്യ നയതന്ത്ര ഇടപെടലിനുളള സാധ്യതയും തേടി.

കുല്‍ഭൂഷണ്‍ ജാദവിന് വധശിക്ഷ വിധിച്ചതില്‍ പാക്കിസ്ഥാന് ശക്തമായ താക്കീതുമായി ഇന്ത്യ രംഗത്തെത്തിയിരുന്നു. ശിക്ഷ നടപ്പാക്കിയാല്‍ ഉഭയകക്ഷിബന്ധത്തെ ദോഷകരമായി ബാധിക്കുമെന്ന് പാക്കിസ്ഥാന് മുന്നറിയിപ്പ് നല്‍കുമെന്ന് സുഷമ സ്വരാജ് പാര്‍ലമെന്‍റില്‍ അറിയിച്ചു. കുല്‍ഭൂഷണ്‍ ജാദവിന് പാക്കിസ്ഥാന്‍ വധശിക്ഷ വിധിച്ചതിനെ പാര്‍ലമെന്‍റിന്‍റെ ഇരുസഭകളും ഒറ്റക്കെട്ടായി എതിര്‍ത്തു. നാവികസേന‌യിലെ മുന്‍ ഉദ്യോഗസ്ഥന്‍ കുല്‍ഭൂഷണ്‍ ജാദവിന് പാക്ക് സൈനിക കോടതി ചാരപ്രവര്‍ത്തനം ആരോപിച്ച് വധശിക്ഷ വിധിച്ചതിനെ പാര്‍ട്ടിഭേദമില്ലാതെ എം.പിമാര്‍ ഒറ്റക്കെട്ടായാണ് എതിര്‍ത്തത്.

കുല്‍ഭൂഷണ്‍ ജാദവിനെതിരെ പാക്കിസ്ഥാന്‍ ചുമത്തിയ കുറ്റങ്ങള്‍ അസംബന്ധമാണെന്നും മുന്‍കൂട്ടി നിശ്ചിയിച്ച കൊലപാതകമാണെന്നും വിദേശകാര്യമന്ത്രി സുഷമസ്വരാജ് പറഞ്ഞു. പാക്കിസ്ഥാന്‍ രാജ്യാന്തരചട്ടങ്ങള്‍ പാലിച്ചില്ല. ഇന്ത്യന്‍ നയതന്ത്ര ഉദ്യോഗസ്ഥരെ ജാദവിനെ കാണാന്‍ അനുവദിച്ചില്ല. ഇന്ത്യയുടെ മകന്‍റെ മോചനത്തിനായി സാധ്യമായതെല്ലാം ചെയ്യുമെന്നും സുഷമ സ്വരാജ് പറഞ്ഞു.

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :