മകരവിളക്ക് ദർശനത്തിന് ഒന്നരപ്പകൽ ശേഷിക്കെ ശബരിമല സന്നിധാനത്തും പമ്പയിലും വൻ തിരക്ക്. മകരവിളക്ക് കാണാനാവുന്ന പതിനെട്ട് ഇടങ്ങളിലും പർണശാലകൾ കെട്ടി ഭക്തർ കാത്തിരിപ്പിലാണ്. സന്നിധാനത്ത മാത്രം 1800 പൊലീസുകാർ, എഡിജിപിയുടെ നേരിട്ടുള്ള നിരീക്ഷണം. സദാ ജാഗ്രതയിൽ കമാൻഡോകൾ അടക്കം മറ്റ് സുരക്ഷ വിഭാഗങ്ങൾ. ഈ കവലിൽ പതിനായിരങ്ങൾ മലകയറുകയാണ്. ഇന്നലെയും മിനിഞ്ഞാന്നുമായി പതിനെട്ടാം പടി ചവിട്ടി അയ്യപ്പനെ കണ്ടവർ മടങ്ങാതെ കിട്ടിയ സ്ഥലത്തൊക്കെ വിരി വയ്ക്കുന്നു. പർണശാലകൾ കെട്ടുന്നു. എല്ലാം ഒറ്റ ലക്ഷ്യത്തിലേക്കാണ്. നാളെ വൈകിട്ട് തിരുവാഭരണം ചാർത്തി ദീപാരാധന കാണണം. പിന്നാലെ പൊന്നമ്പലമേട്ടിൽ തെളിയുന്ന കർപ്പൂര ജ്യോതി കാണണം. സന്നിധാനത്ത് രാവിലെ ശുദ്ധി ക്രിയകൾ നടന്നു. നാളെ രാവിലെ 7.40നാണ് മകരസംക്രമ പൂജ.
More in South
-
വിഴിഞ്ഞത്ത് നാട്ടുകാർ സമരം പിൻവലിക്കാതെ ചർച്ചയില്ലെന്ന് സർക്കാർ
-
നിര്‍മല്‍ കൃഷ്ണ ബാങ്ക് തട്ടിപ്പ്: അന്വേഷണം എങ്ങുമെത്തിയില്ല, നിക്ഷേപകർ ആശങ്കയിൽ
-
ചെങ്ങന്നൂർ നഗരസഭയുടെ ഫണ്ട് വിനിയോഗത്തിൽ കോടികളുടെ ക്രമക്കേട്
-
ശസ്ത്രക്രിയയ്ക്ക് സഹായം തേടുന്നു
-
നിർമൽ കൃഷ്ണ തട്ടിപ്പിനിരയായി ജീവനൊടുക്കിയ ഗൃഹനാഥന്റെ മൃതദേഹവുമായി ഉപരോധം
-
ശ്രീപത്മനാഭസ്വാമി ക്ഷേത്രത്തിലെ അൽപശി ഉൽസവത്തിന് സമാപനം
-
ശബരിമല തീർഥാടനപാതയിൽ റോഡിന്റെ സുരക്ഷാഭിത്തി ഇടിഞ്ഞു
-
പന്നിയോട് ഗവണ്മെന്റ് എൽ.പി.സ്കൂളിലെ പ്രധാനാധ്യാപികയ്ക്കെതിരെ പ്രതിഷേധം
-
വർക്കല ബീച്ചിനോട് ചേർന്ന ക്ലിഫിൽ അപകട ഭീഷണി
-
ശബരിമല തീർത്ഥാടനപാതയിലെ മരങ്ങൾ മുറിച്ചു മാറ്റി തുടങ്ങി
-
അംഗൻവാടിയിൽ വെളളം കയറി; കുട്ടികളുടെ പഠനം മുടങ്ങി
-
ഇന്ദുലേഖയുടെ നായകൻ ദുരിതക്കയത്തിൽ
-
വിഴിഞ്ഞം പുനരധിവാസ പാക്കേജ് നടപ്പാക്കണമെന്നാവശ്യപ്പെട്ട് സമരം തുടരുന്നു
-
ഗാന്ധിജിയുടെയും മദർ തെരേസയുടെയും സഹായംകൊണ്ട് മാലിന്യ പ്രശ്നത്തിന് പരിഹാരം
-
നാറാണം മൂഴി പഞ്ചായത്ത് പ്രസിഡന്റിനു കോടതിയലക്ഷ്യ നോട്ടിസ്
-
ആശുപത്രി മാലിന്യങ്ങൾ തള്ളാനെത്തിയ ലോറി നാട്ടുകാർ തടഞ്ഞു
-
ആറ്റിങ്ങൽ ബൈപ്പാസ്; ഭൂമിയുടെ വിവരങ്ങൾ എൻഎച്ച് അതോറിറ്റിയ്ക്കു കൈമാറി
-
കാരിക്കയം അയ്യപ്പ ജലവൈദ്യുതപദ്ധതി വിദഗ്ധസംഘം സന്ദർശിച്ചു
-
സെക്രട്ടേറിയറ്റ് ഹൗസിങ് സൊസൈറ്റി അഴിമതി; ഫയലുകള്‍ കടത്താൻ ശ്രമമെന്ന് ആരോപണം
-
ഉൽസവ് 2017 പ്രദർശനത്തിന് കോട്ടയത്ത് തുടക്കം
related stories
Advertisement
Tags:
Nattuvartha South