E mail

    Password

    Forgot your password ?

    OR
    ×
  • Sign Out

Last Updated Thursday March 11 2021 10:23 AM IST

Facebook
Twitter
Google Plus
Youtube

More in North

കാസർകോട് ജില്ലയിൽ ബി.ജെ.പി ആഹ്വാനം ചെയ്ത ഹർത്താലിൽ ഒറ്റപെട്ട അക്രമങ്ങൾ

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

Text Size
Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

Your Rating:

സി.പി.എം അക്രമങ്ങളിൽ പ്രതിഷേധിച്ച് ബി.ജെ.പി കാസർകോട് ജില്ലയിൽ ആഹ്വാനം ചെയ്ത ഹർത്താലിൽ ഒറ്റപെട്ട അക്രമങ്ങൾ. കാസർകോട് നഗരത്തിലെ സിപിഎം നിയന്ത്രണത്തിലുള്ള ബാങ്കിനു നേരെ അക്രമുണ്ടായതിനെ തുടർന്ന് പൊലീസ് കണ്ണീർ വാതകം പ്രയോഗിച്ചു. ഇന്നലെ ചെറുവത്തൂരിൽ ബി.ജെ.പിയുടെ ജാഥക്ക് നേരെ അക്രമമുണ്ടായതിൽ പ്രതിഷേധിച്ചാണ് ഹർത്താൽ. 

സിപിഎം കോട്ടയായ ചീമേനിയിലേക്ക് കടന്നു കയറാനുള്ള ബി.ജെ.പി തന്ത്രങ്ങളുടെ തുടർച്ചയാണ് ഇന്നലെ ചെറുവത്തൂരിൽ ഉണ്ടായ അക്രമങ്ങളും തുടർ സംഭവങ്ങളും. സിപിഎം അതിക്രമങ്ങളിൽ പ്രതിഷേധിച്ചാണ് ഇന്ന് ജില്ലയിൽ പകൽ ഹർത്താൽ നടക്കുന്നത്. ബി.ജെ.പിക്ക് കാര്യമായ സ്വാധീനമുള്ള ജില്ലയുടെ വടക്കൻ േമഖലകളിൽ ഹർത്താൽ പൂർണമാണ്. കാസർകോട് ,മഞ്ചേശ്വരം തുടങ്ങിയ മേഖലകളിൽ സ്വകാര്യ വാഹനങ്ങളെ പോലും ഹർത്താൽ അനുകൂലികൾ തടഞ്ഞു. നഗരത്തിലെ സഹകരണ ബാങ്ക് അടപ്പിക്കാനുള്ള ശ്രമം കല്ലേറിലും കണ്ണീർവാതക പ്രയോഗത്തിലും കലാശിച്ചു. 

ഒരാഴ്്ച്ച മുമ്പ് ചീമേനിയിൽ ബി.ജെ.പി നടത്തിയ പൊതുയോഗം സി.പി.എം. കയ്യേറിയിരുന്നു. ഇതിനെ തുടർന്നാണ് ഇന്നലെ ചെറുവത്തൂരിൽ നിന്നും ചീമേനയിലേക്ക് ബി.ജെ.പി പദയാത്ര നടത്തിയത്. 

യാത്രക്കിടെ സംഘർഷമുണ്ടാകുകയും പൊലീസ് കണ്ണീർവാതകം പ്രയോഗിക്കുകയും ചെയ്തിരുന്നു. കൂടാതെ ജാഥ കഴിഞ്ഞ് മടങ്ങിയ കെ. സുരേന്ദ്രൻ , വൽസൻ തില്ലങ്കേരി ഉൾപ്പെടയുള്ള നേതാക്കളെ പൊലീസ് കരുതൽ എടുക്കുയും ചെയ്തു. ഇതിൽ പ്രതിഷേധിച്ചാണ് ഹർത്താൽ. 

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :