E mail

    Password

    Forgot your password ?

    OR
    ×
  • Sign Out

Last Updated Thursday March 11 2021 10:22 AM IST

Facebook
Twitter
Google Plus
Youtube

More in North

ഏഴിമലയിലെ അനിശ്ചിതകാല നിരാഹാരസമരം 13-ാം ദിവസത്തിലേക്ക്

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

Text Size
Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

Your Rating:

കണ്ണൂര്‍ ഏഴിമല നാവികഅക്കാദമിയിലെ മാലിന്യപ്ലാന്‍റിനെതിരെ പ്രദേശവാസികള്‍ നടത്തുന്ന അനിശ്ചിതകാല നിരാഹാരസമരം പതിമൂന്നാം ദിവസത്തിലേക്ക് കടന്നു. നാവികഅക്കാദമിയിലെ ശുചിമുറി മാലിന്യങ്ങള്‍ കലര്‍ന്നാണ് രാമന്തളിയിലെ ജലസ്രോതസുകള്‍ മലിനപ്പെട്ടത്. കടുത്തവരള്‍ച്ചയില്‍ ശുദ്ധജലം ലഭിക്കാതെ വലയുമ്പോഴാണ് മാലിന്യപ്ലാന്‍റ് ജനങ്ങളുടെ കുടിവെള്ളം മുട്ടിച്ചത്. 

രാമന്തളിയിലെ നൂറുകണക്കിന് വീടുകളിലെ കിണറുകളിലെ നിലവിലെ സ്ഥിതി ഇതാണ്. കറുത്തനിറത്തിനൊപ്പം ദുര്‍ഗന്ധവും കൂടിയായപ്പോള്‍ വീടൊഴിഞ്ഞുപോകേണ്ട ഗതികേടിയാണ് പ്രദേശവാസികള്‍. നാവികഅക്കാദമി മതിലിനോട് ചേര്‍ന്ന് നിര്‍മിച്ച പ്ലാന്‍റില്‍ നിന്ന് മലവും മൂത്രവും സമീപത്തെ കിണറുകളിലേക്ക് എത്തുന്നതാണ് വെള്ളം മലിനപ്പെടാന്‍ കാരണമെന്നാണ് നാട്ടുകാരുടെ പരാതി.മലിനീകരണനിയന്ത്രണബോര്‍ഡിന്‍റെ അനുമതി പോലുമില്ലാതെയാണ് പ്ലാന്‍റ് നിര്‍മിച്ചതെന്നും നാട്ടുകാര്‍ ആരോപിക്കുന്നു. 

കേരളവാട്ടര്‍ അതോറിട്ടി അധികൃതര്‍ പ്രദേശത്തെ കിണറുകളില്‍ നടത്തിയ പരിശോധനയില്‍ ജലം വലിയതോതില്‍ മലിനമായതായി കണ്ടെത്തിയിരുന്നു.ദൂരെസ്ഥലങ്ങളില്‍ നിന്നുപോലും വെളളം ലഭിക്കാതായതോടെയാണ് അനിശ്ചിതകാലസമരത്തിലേക്ക് ജനങ്ങള്‍ കടന്നത്. 

ജില്ലാകലക്ടര്‍ ഇടപെട്ട് കുടിവെള്ളത്തിന് താല്‍ക്കാലിസംവിധാനം ഏര്‍പ്പെടുത്തിയെങ്കിലും പ്ലാന്‍റ് അടച്ചുപൂട്ടണമെന്ന ഉറച്ചനിലപാടിലാണ് ജന ആരോഗ്യസംരക്ഷണ സമിതി.സമരം ശക്തമായിട്ടും നാവികഅക്കാദമിയിലെ അധികൃതര്‍ ഗൗനിക്കുന്നില്ലെന്നും ജനങ്ങള്‍ക്ക് പരാതിയുണ്ട്. 

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :