E mail

    Password

    Forgot your password ?

    OR
    ×
  • Sign Out

Last Updated Thursday March 11 2021 10:23 AM IST

Facebook
Twitter
Google Plus
Youtube

More in North

നാവികഅക്കാദമിക്കെതിരെ നാട്ടുകാര്‍ നടത്തുന്ന സമരത്തിന് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് സുരേഷ് ഗോപി

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

Text Size
Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

Your Rating:

കണ്ണൂര്‍ പയ്യന്നൂര്‍ രാമന്തളിയില്‍ നാവികഅക്കാദമിക്കെതിരെ നാട്ടുകാര്‍ നടത്തുന്ന സമരത്തിന് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് സുരേഷ് ഗോപി. നാവികഅക്കാദമിയുടെ മാലിന്യപ്ലാന്‍റിനെതിരെ നാട്ടുകാര്‍ നടത്തുന്ന പ്രതിഷേധം ഗൗരവമുള്ളതാണെന്നും അടിയന്തിരപ്രാധാന്യത്തോടെ സര്‍ക്കാര്‍ ഇടപെടണമെന്നും സുരേഷ് ഗോപി ആവശ്യപ്പെട്ടു. സമരസമിതിയുടെ അനിശ്ചിതകാല നിരാഹാരസമരം നാല്‍പ്പത്തിരണ്ട് ദിവസം പിന്നിട്ടു.

നാവികഅക്കാദമിയുടെ മാലിന്യപ്ലാന്‍റില്‍ നിന്ന് മാലിന്യമൊഴുകി പ്രദേശത്തെ കുടിവെള്ളസ്രോതസുകള്‍ മലിനപ്പെട്ടതോടെ നാട്ടുകാര്‍ ആരംഭിച്ച സമരം അറുപത്തിമൂന്ന് ദിവസം പൂര്‍ത്തിയായി. പന്തല്‍കെട്ടി അരംഭിച്ച നിരാഹാരസമരം നാല്‍പ്പത്തിരണ്ട് ദിവസവും പിന്നിട്ടു.സമരപന്തലിലെത്തിയ നടനും എംപിയുമായി സുരേഷ് ഗോപി പ്രദേശവാസികളുടെ ബുദ്ധിമുട്ടുകള്‍ ചോദിച്ചറിഞ്ഞു. നാട്ടുകാര്‍ക്കൊപ്പം സ്ഥലം സന്ദര്‍ശിച്ച സുരേഷ് ഗോപി നാട്ടുകാരുടെ പ്രശ്നം ഗൗരവമുള്ളതാണെന്നും പറഞ്ഞു.അടിയന്തിരമായി കേന്ദ്രമന്ത്രിയുടെ മുമ്പാകെ വിഷയത്തിന്‍റെ ഗൗരവും ബോധ്യപ്പെടുത്തുമെന്നും സുരേഷ് ഗോപി സമരക്കാര്‍ക്ക് ഉറപ്പുനല്‍കി.

പ്രദേശവാസികള്‍ നടത്തുന്ന സമരത്തിന് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് കേരളത്തിലെ വിവിധമേഖലകളിലെ പ്രമുഖര്‍ സമരപന്തലില്‍ എത്തിയിരുന്നു. പ്രശ്നപരിഹാരമുണ്ടാകും വരെ സമരത്തില്‍ നിന്ന് പിന്‍മാറേണ്ടെന്ന ഉറച്ചനിലപാടിലാണ് സമരസമിതി. സമരക്കാരെ അറസ്റ്റുചെയ്തു നീക്കാനും പൊലീസ് ശ്രമിക്കുന്നുണ്ട്.

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :