E mail

    Password

    Forgot your password ?

    OR
    ×
  • Sign Out

Last Updated Thursday March 11 2021 10:23 AM IST

Facebook
Twitter
Google Plus
Youtube

More in North

ആരോഗ്യ വകുപ്പിലെ കരാർ ജീവനക്കാരന്റെ ആത്മഹത്യ : കോണ്‍ഗ്രസിൽ ഗ്രൂപ്പ് പോര്

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

Text Size
Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

Your Rating:

ആരോഗ്യ വകുപ്പിലെ കരാർ ജീവനക്കാരൻ ശമ്പളം കിട്ടാത്തതിനെ തുടർന്ന് ആത്മഹത്യ ചെയ്തിനെ ചൊല്ലി കാസർകോട്ടെ കോണ്‍ഗ്രസിൽ ഗ്രൂപ്പ് പോര്. ആത്മഹത്യ ചെയ്ത ജഗദീഷടക്കമുള്ളവരിൽ നിന്നും ജോലിക്കായി നേതാക്കൾ പണം വാങ്ങിയെന്ന ആരോപണമുയർന്നതോടെയാണ് ഗ്രൂപ്പ് പോര് തുടങ്ങിയത്. കഴിഞ്ഞ ദിവസം മുൻമുഖ്യമന്ത്രി ഉമ്മൻ ചാണ്ടി ജഗദീഷിന്റെ വീടു സന്ദർശിച്ചപ്പോൾ ഒരു വിഭാഗം നേതാക്കൾ വിട്ടുനിൽക്കുയും ചെയ്തു. 

ശമ്പള കുടിശ്ശിക കിട്ടാത്തതിനെ തുടർന്ന് ഒരു മാസം മുമ്പാണ് തൃക്കരിപ്പൂർ പേക്കടത്തെ ഹെൽത്ത് ഇൻസ്പെക്ടറായിരുന്ന ജഗദീഷൻ ആത്മഹത്യ ചെയ്തത്. കോൺഗ്രസ് നേതാക്കൾക്ക് പണം നൽകിയാണ് ആരോഗ്യവകുപ്പിലെ താൽകാലിക ജോലിക്ക് കയറിയതെന്ന് ആത്മഹത്യകുറിപ്പിലുണ്ടായിരുന്നു.ഇതാണ് ഗ്രൂപ്പ് പോരിന് അടിസ്ഥാനം. പണം വാങ്ങിയ നേതാക്കൾക്കെതിരെ നടപടി ആവശ്യപ്പെട്ട് കെ.പി.സി.സി പ്രസിഡന്റിന് പരാതി നൽകി. തുടർന്ന് ഡി.സി.സി രണ്ടംഗ സംഘത്തെ അന്വേഷണത്തിനായി നിയോഗിക്കുകയും ചെയ്തു.ഇതോടെ ഐ ഗ്രൂപ്പ് പ്രതിഷേധവുമായി എത്തി. മുൻ ഡി.സി.സി. പ്രസിഡന്റ് അടക്കമുള്ളവരുടെ നേതൃത്വത്തിലാണ് പടയൊരുക്കം. മുൻമുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയെ ജഗദീഷിന്റെ വീട്ടിലെത്തിച്ചായിരുന്നു എ ഗ്രൂപ്പിന്റെ മറുപടി.കുടിശികയായ ശമ്പളം നൽകാനുള്ള നടപടി വേണമെന്ന് ഉമ്മൻ ചാണ്ടി ആവശ്യപ്പെടുകയും ചെയ്തു. 

ഐ ഗ്രൂപ്പിന്റെ കുത്തകയായിരുന്ന ഡി.സി.സി പ്രസിഡന്റ് സ്ഥാനം എ ഗ്രൂപ്പ് പിടിച്ചെടുത്തതിന്റെ അലയൊലികൾ അടങ്ങുന്നതിന് മുമ്പുണ്ടായ വിവാദം പാർട്ടിയാകെ ഉലക്കുകയാണ്. 

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :