E mail

    Password

    Forgot your password ?

    OR
    ×
  • Sign Out

Last Updated Friday March 05 2021 05:15 AM IST

Facebook
Twitter
Google Plus
Youtube

More in Central

മൂലമ്പിളളി പിഴല പാലത്തിന്‍റെ നിര്‍മാണത്തില്‍ ക്രമക്കേടെന്ന് നാട്ടുകാരും ജനപ്രതിനിധികളും

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

Text Size
Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

Your Rating:

മൂലമ്പിളളി പിഴല പാലത്തിന്‍റെ നിര്‍മാണത്തില്‍ ക്രമക്കേടാരോപിച്ച് നാട്ടുകാരും ജനപ്രതിനിധികളും രംഗത്ത്. നിര്‍മാണ ചുമതലയുളള സര്‍ക്കാര്‍ ഏജന്‍സിയായ ജി‍ഡയിലെ ഉദ്യോഗസ്ഥര്‍ നിര്‍മാണ സ്ഥലത്തേക്ക് തിരിഞ്ഞു നോക്കാറില്ലെന്ന് നാട്ടുകാര്‍ കുറ്റപ്പെടുത്തുന്നു. ഉദ്യോഗസ്ഥരുടെ മേല്‍നോട്ടമില്ലായ്മയാണ് പാലം തകര്‍ന്നു വീണ് അപകടത്തിന് വഴിവച്ചതെന്നും ആക്ഷേപമുണ്ട്. 

രണ്ടു വര്‍ഷം മുമ്പാണ് മൂലമ്പളളിയെയും പിഴല ദ്വീപിനെയും ബന്ധിപ്പിച്ചുളള പാലത്തിന്‍റെ പണി തുടങ്ങിയത്. സര്‍ക്കാര്‍ ഏജന്‍സിയായ ജിഡയുടെ ഫണ്ട് ഉപയോഗിച്ച് കണ്‍സ്ട്രക്ഷന്‍ കോര്‍പറേഷനാണ് പാലം നിര്‍മിക്കുന്നത്. പാലത്തിന്‍റെ നിര്‍മാണത്തിന് സ്വകാര്യ ഏജന്‍സിക്ക് ഉപകരാര്‍ നല്‍കിയ ശേഷം ജി‍ഡ അധികൃതര്‍ ഇങ്ങോട്ട് തിരിഞ്ഞു നോക്കുന്നേയില്ലെന്നാണ് നാട്ടുകാരുടെ പ്രധാന പരാതി. ജനപ്രതിനിധികള്‍ക്ക് പോലും പോലും നിര്‍മാണ സ്ഥലത്തേക്ക് പ്രവേശനം അനുവദിച്ചിരുന്നില്ല. 

ഇത് തന്നെയാണ് നിര്‍മാണത്തില്‍ ക്രമക്കേടുണ്ടെന്ന സംശയങ്ങളുടെ അടിസ്ഥാനവും. അപകടമുണ്ടായപ്പോള്‍ മാത്രമാണ് നിര്‍മാണ സ്ഥലത്തേക്ക് നാട്ടുകാരെ കടത്തിവിടാന്‍ തയാറായത്. 97 കോടി രൂപയാണ് പാലം നിര്‍മാണത്തിനായി സര്‍ക്കാര്‍ വകയിരുത്തിയിരിക്കുന്നത്. നിര്‍മാണ പ്രവര്‍ത്തനങ്ങളിലെ ക്രമക്കേടു പുറത്തു കൊണ്ടുവരാന്‍ സമഗ്രമായ അന്വേഷണം വേണമെന്ന ആവശ്യവും നാട്ടുകാര്‍ ഉയര്‍ത്തുന്നുണ്ട്. 

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :