E mail

    Password

    Forgot your password ?

    OR
    ×
  • Sign Out

Last Updated Thursday March 11 2021 10:18 AM IST

Facebook
Twitter
Google Plus
Youtube

More in Central

17 വർഷമായിട്ടും യാഥാർഥ്യമാകാതെ അയ്യങ്കാളി പഠനഗവേഷണകേന്ദ്രം

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

Text Size
Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

Your Rating:

പതിനേഴുവര്‍ഷം മുമ്പ് പ്രഖ്യാപിച്ച ചേര്‍ത്തല അയ്യങ്കാളി പഠനഗവേഷണകേന്ദ്രം ഇതുവരെയും യാഥാര്‍ഥ്യമായില്ല. പട്ടികജാതി വിഭാഗത്തില്‍പ്പെട്ട വിദ്യാര്‍ഥികളുടെ ഉന്നമനം ലക്ഷ്യമിടുന്ന പദ്ധതിക്കായി ലക്ഷങ്ങള്‍ മുടക്കി കെട്ടിടം നിര്‍മ്മിച്ചു. എന്നാല്‍ വെറും ചുവരെഴുത്തില്‍ ഒതുങ്ങുകയാണ് ഗവേഷണകേന്ദ്രം 

ദേശീയപാതയില്‍ ചേര്‍ത്തല എക്സറെ ജംങ്ഷനു സമീപത്താണ് ഈ കെട്ടിടമുള്ളത്. അകത്ത് മുകളിലെത്തെ നിലയില്‍ ലക്ഷങ്ങളുടെ പുസ്തകങ്ങള്‍ കൂട്ടിയിട്ടിട്ടുണ്ട്. താഴെ ഹാളില്‍ ഇടക്കിടക്ക് നഗരസഭയുടെ ക്യാംപുകള്‍ ഉള്‍പ്പെടെയുള്ള വിവിധ പരിപാടികള്‍ നടക്കും. ഇതാണ് അയ്യങ്കാളി പഠനഗവേഷണ കേന്ദ്രം. പിന്നോക്കക്കാരുടെ ഉന്നമനത്തിനായി ലക്ഷങ്ങള്‍ മുടക്കിയ പദ്ധതി. വലിയ വിലവരുന്ന സ്ഥലം കെപിഎംഎസ് വെറുതെ നല്‍കിയതാണ്. 2009 ല്‍ കെട്ടിടത്തിന്‍റെ ശിലാസ്ഥാപനം. 2010 ജൂലൈയില്‍ ഇടതുസര്‍ക്കാരിന്‍റെ കാലത്ത് ഉദ്ഘാടനം. അവിടെ അവസാനിച്ചു പ്രദേശത്തെ പട്ടികജാതിക്കാര്‍ക്കായുള്ള ഗവേഷണ കേന്ദ്രം 

ചേര്‍ത്തല നഗരസഭക്കാണ് ചുമതല. ഗവേഷണകേന്ദ്രത്തിന്‍റെ നടത്തിപ്പിനായി കൗണ്‍സിലര്‍മാര്‍ ഉള്‍പ്പെടുന്ന ട്രസ്റ്റ് രൂപീകരിച്ചിട്ടുണ്ട്. ലൈബ്രേറിയനെ നിയമിക്കേണ്ടത് സര്‍ക്കാരാണ്. അതിനും നടപടിയില്ല. കാടുപിടിച്ചു കിടന്ന പ്രദേശം പുതിയ നഗരസഭ സെക്രട്ടറിയുടെ നിര്‍ദേശപ്രകാരം വൃത്തിയാക്കിയതുമാത്രമാണ് അടുത്തിടെ നടന്ന ഏക നവീകരണം. ലക്ഷങ്ങള്‍ പാഴാക്കുന്നതിനെതിരെ ബിജെപി സമരം പ്രഖ്യാപിച്ചുകഴിഞ്ഞു 

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :