പലര്‍ക്കും പലതും മറച്ചുവയ്ക്കാനുണ്ടായിരുന്നതിനാലാണ് പലയിടത്തും മാധ്യമങ്ങള്‍ക്ക് പ്രവേശനം നിഷേധിക്കപ്പെട്ടതെന്ന് മുഖ്യമന്ത്രി. അത്തരം മറകള്‍ സ്ഥായിയല്ലെന്ന് ചരിത്രം തെളിയിച്ചിട്ടുണ്ട്. വരുംകാലവും അത് വ്യക്തമാക്കുമെന്ന് പിണറായി പറഞ്ഞു. സംസ്ഥാനസര്‍ക്കാരിന്റെ സ്വദേശാഭിമാനി കേസരി മാധ്യമപുരസ്കാരം മലയാളമനോരമ എഡിറ്റോറിയല്‍ ഡയറക്ടര്‍ തോമസ് ജേക്കബിന് സമ്മാനിക്കുകയായിരുന്നു മുഖ്യമന്ത്രി. ഒരുലക്ഷം രൂപയും ശിൽപവും പ്രശസ്തിപത്രവും അടങ്ങുന്നതാണ് പുരസ്കാരം.
More in Central
-
അമിതവേഗത; സ്വകാര്യബസുകള്‍ കൊച്ചിയില്‍ രണ്ടുജീവനെടുത്തു
-
അപകടമുണ്ടാക്കിയ രണ്ടുബസുകളും നിയമം ലംഘിച്ചതിന് തെളിവ്
-
ആലുവയിലെ റിലയൻസ് ശാഖക്ക് മുന്നിൽ ഉപഭോക്താക്കുടെ പ്രതിഷേധം
-
നെട്ടൂർ കുണ്ടന്നൂർ സമാന്തരപാലം യാഥാർഥ്യമാക്കണമെന്ന് ആവശ്യപ്പെട്ട് ജനകീയ ധർണ
-
എംജി സര്‍വകലാശാല കാംപസിലെ വിദ്യാര്‍ഥിനികളെ മദ്യപസംഘം ആക്രമിച്ചതായി പരാതി
-
കൊച്ചിയിൽ നടന്ന കേക്ക് മിക്സിങ്ങിൽ താരമായി ശ്രീശാന്തിന്റെ മകൾ
-
റോ റോ സര്‍വീസ്: കൊച്ചി നഗരസഭയ്ക്ക് അനാസ്ഥ
-
സിബിഎസ്ഇ കലോൽസവം: സംഘാടകരുടെ പിഴവുമൂലം വിദ്യാര്‍ഥിനിക്ക് അവസരം നഷ്ടപ്പെട്ടതായി പരാതി
-
മാസ്റ്റേഴ്സ് താരങ്ങളോട് സംസ്ഥാന സർക്കാരിന് അവഗണനയെന്ന് ആരോപണം
-
മീസിൽസ്-റുബെല്ല വാക്സിനേഷൻ നടപടികൾ ഊർജിതമാക്കി
-
റാണി മരിയ വാഴ്ത്തപ്പെട്ട രക്തസാക്ഷി പദവിയിലേക്ക്
-
കേരള ജ്വല്ലറി ഷോ നെടുമ്പാശേരി സിയാല്‍ കണ്വെന്ഷന് സെന്ററില്‍ തുടങ്ങി
-
കൊച്ചിയുടെ സൗന്ദര്യം ആസ്വദിച്ച് വയനാട്ടിൽ നിന്നുള്ള ആദിവാസിക്കുട്ടികൾ
-
ഒക്കുപേഷൻ തെറാപ്പി ദിനാത്തോടനുബന്ധിച്ച് ഫ്ളാഷ് മോബ്
-
ശാരീരിക പരിമിതികളെ തോല്പിച്ച് കിരണിന്റെ സംഗീതക്കച്ചേരി
-
മാറ്റങ്ങളൊന്നുമില്ലാതെ കൊച്ചി വളന്തക്കാട് ദ്വീപ്
-
തൃശൂര്‍ മലക്കപ്പാറയിലെ ഊരുകള്‍ പുലിപ്പേടിയിൽ
-
അപൂർവ്വശ്രേണിയിൽപ്പെട്ട ആഭരണങ്ങളുടെ പ്രദർശനം ശ്രദ്ധേയമാകുന്നു
-
ഇതര സംസ്ഥാന മുട്ടകൾ വിപണിയിൽ; കുട്ടനാടൻ കർഷകർ പ്രതിസന്ധിയിൽ
-
കോർപറേഷൻ കേട്ടില്ല; പൊലീസ് തന്നെ സീബ്രാ ലൈൻ വരച്ചു