E mail

    Password

    Forgot your password ?

    OR
    ×
  • Sign Out

Last Updated Thursday March 11 2021 10:20 AM IST

Facebook
Twitter
Google Plus
Youtube

More in Central

വെളളക്കെട്ടെന്ന ഗതികേടിന് ഇക്കുറിയും മാറ്റമുണ്ടാകാതെ കൊച്ചി നഗരം

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

Text Size
Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

Your Rating:

ആദ്യ മഴയില്‍ തന്നെ വെളളക്കെട്ടെന്ന കൊച്ചി നഗരത്തിന്‍റെ ഗതികേടിന് ഇക്കുറിയും മാറ്റമുണ്ടായില്ല. കഴിഞ്ഞ ദിവസം രാത്രി തുടങ്ങിയ മഴയെ തുടര്‍ന്ന് നഗരത്തിലെ ഭൂരിഭാഗം ഇടറോഡുകളും വെളളത്തില്‍ മുങ്ങി. വെളളക്കെട്ട് ഭീഷണി ഒഴിവാക്കാന്‍ ശാശ്വതമായ നടപടികള്‍ സ്വീകരിക്കണമെന്ന് കൊച്ചിയിലെത്തിയ മുഖ്യമന്ത്രി മേയര്‍ക്ക് നിര്‍ദേശം നല്‍കി. 

വേനലിനു ശേഷമെത്തിയ ആദ്യമഴ കൊച്ചിയിലെത്തിയ മുഖ്യമന്ത്രിയെ പോലും ബുദ്ധിമുട്ടിച്ചു. മുഖ്യമന്ത്രി താമസിച്ചിരുന്ന എറണാകുളം ഗസ്റ്റ്്ഹൗസിന്‍റെ താഴത്തെ നിലയിലടക്കം വെളളം കയറി. 

നഗരത്തിലെ മിക്ക ഇടറോഡുകളും ആദ്യ മഴയില്‍ തന്നെ മുങ്ങി. കാര്യമായ ഗതാഗതത്തിരക്കും നഗരത്തിലും നഗരപ്രാന്തങ്ങളിലും അനുഭവപ്പെട്ടു. നിറഞ്ഞു കവിഞ്ഞ കാനകള്‍ക്കു മുകളിലെ സ്ലാബുകള്‍ നീക്കം ചെയ്തത് കാല്‍നടക്കാരെയും വലച്ചു. ഗസ്റ്റ്്ഹൗസിലെത്തി മുഖ്യമന്ത്രിയെ കണ്ട് നഗരത്തിലെ വെളളക്കെട്ടിന്‍റെ കാര്യ കാരണങ്ങള്‍ മേയര്‍ വിശദീകരിച്ചു. കാനകളുടെയും മറ്റും അറ്റകുറ്റപ്പണികള്‍ മഴയ്ക്കു മുമ്പേ പൂര്‍ത്തിയാക്കിയതിനാല്‍ മുന്‍ വര്‍ഷങ്ങളിലേതു പോലുളള ബുദ്ധിമുട്ട് ഇക്കുറി ഉണ്ടാകില്ലെന്നാണ് മേയറുെട അവകാശവാദം. 

മഴയ്ക്കൊപ്പമെത്തിയ കാറ്റില്‍ മരങ്ങള്‍ വീണതും ഒട്ടേറെ റോഡുകളില്‍ ഗതാഗതം തടസപ്പെടാന്‍ കാരണമായി. പനമ്പിളളി നഗറിലടക്കം കഴിഞ്ഞ ദിവസത്തെ കാറ്റില്‍ അപകടഭീഷണി ഉയര്‍ത്തും വിധം ചാഞ്ഞ മരങ്ങള്‍ മുറിച്ചു നീക്കാന്‍ നഗരസഭ അടിയന്തര നടപടിയെടുക്കണമെന്ന ആവശ്യവും ശക്തമായിട്ടുണ്ട്. 

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :