E mail

    Password

    Forgot your password ?

    OR
    ×
  • Sign Out

Last Updated Thursday March 11 2021 10:19 AM IST

Facebook
Twitter
Google Plus
Youtube

More in Central

ചികിത്സ കിട്ടാതെ രോഗി മരിക്കാനിടയായ സാഹചര്യം അന്വേഷിക്കുമെന്ന് ആരോഗ്യമന്ത്രി

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

Text Size
Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

Your Rating:

കൊച്ചി കളമശരി സഹകരണമെഡിക്കല്‍ കോളജില്‍ രോഗി മരിക്കാനിടയായ സാഹചര്യത്തെക്കുറിച്ച് അന്വേഷിക്കുമെന്ന് ആരോഗ്യമന്ത്രി കെ.കെ.ഷൈലജ. വയറുവേദനയെത്തുടര്‍ന്ന് ആശുപത്രിയില്‍ പ്രവേശിപ്പിക്കപ്പെട്ട തേവയ്ക്കല്‍ സ്വദേശി ജെറിന്‍ മൈക്കിളിന്‍റെ മരണം ചികില്‍സ ലഭിക്കാത്തതുകൊണ്ടെന്ന ബന്ധുക്കളുടെ ആരോപണത്തെത്തുടര്‍ന്നാണ് നടപടി 

ജെറിന്‍റെ മരണത്തിനിടയാക്കിയ സാഹചര്യത്തെക്കുറിച്ചന്വേഷിക്കാന്‍ ആരോഗ്യമന്ത്രി ഡിഎംഇയ്ക്ക് നിര്‍ദേശം നല്‍കി. ജെറിന്‍റെ ബന്ധുക്കള്‍ക്കു വേണ്ട സഹയമെത്തിക്കാന്‍ ജില്ലാകലക്ടറെയും ചുമതലപ്പെടുത്തിയിട്ടുണ്ട്. ആരോപണവിധേയരായ ഡോക്ടര്‍മാരെ മാറ്റിനിര്‍ത്തിയാണ് അന്വേഷണം. വീഴ്ചയുണ്ടായെന്ന് തെളിഞ്ഞാല്‍ കര്‍ശന നടപടിയുണ്ടാകുമെന്നും െക.കെ.ശൈലജ വാര്‍ത്താക്കുറിപ്പില്‍ അറിയിച്ചു. 

ശനിയാഴ്ച രാവിലെയാണ് ഇരുപത്തിയഞ്ചുകാരനായ ജെറിന്‍ വയറുവേദനയെത്തുടര്‍ന്ന് കളമശേരി സഹകരണ മെഡിക്കല്‍ കോളജില്‍ ചികില്‍സ തേടിയത്. അപ്പന്‍ഡിസൈറ്റിസിന് ജെറിന് അടിയന്തര ശസ്ത്രക്രിയ വേണ്ടിയിരുന്നുവെങ്കിലും ഉത്തരവാദപ്പെട്ട ഡോക്ടര്‍ സ്ഥലത്ത് ഉണ്ടായിരുന്നില്ലെന്നാണ് ബന്ധുക്കളുടെ പരാതി. ആശുപത്രിക്കിടക്കയില്‍ വച്ച് അപസ്മാരത്തിന്റെ ലക്ഷണങ്ങള്‍ പ്രകടിപ്പിച്ച ജെറിനെ നഴ്സുമാര്‍ തിരിഞ്ഞുനോക്കിയില്ലെന്നും ബന്ധുക്കള്‍ ആരോപിച്ചിരുന്നു. 

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :