E mail

    Password

    Forgot your password ?

    OR
    ×
  • Sign Out

Last Updated Wednesday February 03 2021 03:38 PM IST

Facebook
Twitter
Google Plus
Youtube

More in ഇന്ത്യൻ സൂപ്പർ ലീഗ് – 2016

ബ്ലാസ്റ്റേഴ്സ് - അത്‌ലറ്റിക്കോ ഫൈനലിന് ആരവമുയരുമ്പോള്‍ ഏഴാം നമ്പര്‍ ജഴ്സിയിലേക്ക് ഉറ്റുനോക്കി ഫുട്ബോള്‍ പ്രേമികൾ

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

Text Size
Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

Your Rating:

ഐഎസ്എല്ലില്‍ വീണ്ടുമൊരു ബ്ലാസ്റ്റേഴ്സ് - അത്‌ലറ്റിക്കോ ഫൈനലിന് ആരവമുയരുമ്പോള്‍ ഏഴാം നമ്പര്‍ ജഴ്സിയിലേക്കാണ് ഫുട്ബോള്‍ പ്രേമികളുടെ നോട്ടം. ആദ്യ സീസണില്‍ കൊല്‍ക്കത്തയ്ക്കായി വിജയഗോള്‍ നേടിയ മുഹമ്മദ് റഫീഖ് ബ്ലാസ്റ്റേഴ്സിന്റെ ഏഴാം നമ്പറിലിറങ്ങുമ്പോള്‍, ഇയാന്‍ ഹ്യൂമാണ് മറുവശത്തെ ഏഴാമന്‍. ആദ്യ സീസണില്‍ സൗരവ് ഗാംഗുലിയെ തുണച്ച കിരീടഭാഗ്യം ഇത്തവണ സച്ചിനൊപ്പമാകട്ടേയെന്നാണ് ബ്ലാസ്റ്റേഴ്സ് ആരാധകരുടെ പ്രാര്‍ഥന. 

ആരാധരുടെ ചങ്ക് തുളച്ചാണ് ആ പന്ത് ബ്ലാസ്റ്റേഴ്സിന്റെ വലയ്ക്കുള്ളിലേക്ക് കയറിയത്. സബ്സ്റ്റിറ്റ്യൂട്ടായി എത്തി ബ്ലാസ്റ്റേഴ്സിന്റെ ഗരിമയ്ക്ക് മേല്‍ ആനന്ദനൃത്തം ചവിട്ടിയ മുഹമ്മദ് റഫീഖ് ഇന്ന് മഞ്ഞക്കുപ്പായത്തിലിറങ്ങും. ഏഴാം നമ്പര്‍ ജഴ്സിയില്‍ 

അന്ന് കണ്ണീരടക്കാന്‍ പാടുപെട്ട മലയാളികളുടെ ഹ്യൂമേട്ടന്‍ ഇന്ന് എതിര്‍പാളയത്തിലാണ്. ഹ്യൂമിന് കൊല്‍ക്കത്ത നല്‍കിയതും ഏഴാം നമ്പര്‍ തന്നെ. ഐഎസ്എല്‍ ചരിത്രത്തിലെ ഗോള്‍വേട്ടക്കാരന്റെ സിംഹാസനം അടക്കിവാഴുമ്പോഴും ബ്ലാസ്റ്റേഴ്സിനു മുന്നില്‍ നിശബ്ദനാണ് ഹ്യൂം. മറ്റെല്ലാ ടീമുകള്‍ക്കെതിരേയും ഹ്യൂമിന്റെ ബൂട്ട്് ഗോള്‍ തുപ്പിയിട്ടുണ്ട്. 

ജഴ്സിയിലെ ഏഴാം നമ്പര്‍ ഫൈനലിന്റെ ഗതി നിര്‍ണയിക്കുമോ എന്ന ചര്‍ച്ചകള്‍ക്കിടെയില്‍ മറ്റൊരു കൊമ്പുകോര്‍ക്കല്‍ കൂടി ശ്രദ്ധ നേടുന്നു. ക്രിക്കറ്റിലെ ദൈവവും രാജകുമാരനും ഇത് രണ്ടാം വട്ടമാണ് ഒരേ കിരീടത്തില്‍ തന്നെ നോട്ടമിടുന്നത്. നന്നായി കളിച്ചത് ബ്ലാസ്റ്റേഴ്സാണ് എന്നാല്‍ ഭാഗ്യം ഞങ്ങള്‍ക്കൊപ്പവും. അന്ന് മുബൈ ഡിവൈ പാട്ടീല്‍ സ്റ്റേഡിയത്തില്‍ ഗാംഗുലി പറഞ്ഞ ഘടകം ഇന്ന് ആര്‍ക്കൊപ്പം നില്‍ക്കും? 

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :