തെരുവുനായ ശല്യം കൊണ്ട് പൊറുതി മുട്ടിയ എറണാകുളം ജില്ലയുടെ കിഴക്കന്‍ മേഖലയില്‍ നിന്നുളള എന്റെ വാര്‍ത്തയാണ് ഇനി. തെരുവുനായയുടെ ആക്രമണത്തില്‍ ക്രൂരമായി പരുക്കേറ്റ രണ്ടര വയസുകാരന് ദേവനന്ദന്റെ നാടായ കോതമംഗലം തൃക്കാരിയൂരില്‍ നിന്ന്. തെരുവുനായ ശല്യത്തെ കുറിച്ചുളള റിപ്പോര്ട്ടെന്നതിനപ്പുറം, നായകളെ നിയന്ത്രിക്കാത്ത സര്‍ക്കാര്‍ സംവിധാനങ്ങളോടുളള നാട്ടുകാരുടെ പ്രതിഷേധം കൂടിയാണ് ഇന്നത്തെ മനോരമ ന്യൂസ് എന്റെ വാര്‍ത്തയില്‍ നിറയുന്നത്. ശരിക്കും നായകളെ പേടിച്ച് പുറത്തിറങ്ങാനാവാത്ത സ്ഥിതിയാണ് ഞങ്ങളുടെ നാട്ടില്‍. സ്കൂളില്‍ പോകാന്‍ പോലും പേടിയാണ് ഞങ്ങള്‍ വിദ്യാര്‍ഥികള്‍ക്ക്. നായ സ്നേഹം പറയുന്നവര്‍ ഞങ്ങള്‍ നാട്ടുകാരുടെ ഈ സങ്കടങ്ങള്‍ കൂടിയൊന്ന് കാണണം.
- Home
- Ente Vartha
- നായകളെ നിയന്ത്രിക്കാത്ത സര്‍ക്കാര്‍ സംവിധാനങ്ങളോടുളള പ്രതിഷേധവുമായി തൃക്കാരിയൂര്‍
More in Ente Vartha
-
നായകളെ നിയന്ത്രിക്കാത്ത സര്‍ക്കാര്‍ സംവിധാനങ്ങളോടുളള പ്രതിഷേധവുമായി തൃക്കാരിയൂര്‍
-
ഭിന്നശേഷിക്കാരായവരെ പരിചരിക്കുന്നവര്‍ക്കുളള ധനസഹായം നിലച്ചു
-
മങ്ങാട്ടുമുറി സ്കൂളിലെ വിദ്യാർഥികളുടെ ഭാവി അനിശ്ചിതത്വത്തിൽ
-
കാൽനടക്കാരുടെ സ്വാതന്ത്യം നിഷേധിക്കുന്ന നിരത്തുകൾ കൊച്ചിയിൽ സജീവമാകുന്നു
-
ക്ഷേമമില്ലാതെ ക്ഷേമപെൻഷൻ: വാങ്ങാൻ മലകയറേണ്ട ഗതികേട്
-
കരിപ്പൂർ വിമാനത്താവളം അടയ്ക്കുന്നതിൽ ആശങ്കയോടെ ടാക്സി ഡ്രൈവർമാർ
-
പാപ്പിനിശേരി മേൽപ്പാലം പണി യാത്രക്കാരെ ദുരിതത്തിലാക്കുന്നു
-
തെരുവുനായ നിര്‍മാര്‍ജന പദ്ധതി നടപ്പാക്കുന്ന വടക്ക് പഞ്ചായത്ത്
-
കൊളവയൽ നിവാസികളുടെ ഉറക്കം കെടുത്തി തെരുവ് നായകൾ
-
മീനാകുമാരി കമ്മീഷന് റിപ്പോര്‍ട്ട്: ആശങ്കയോടെ മല്‍സ്യതൊഴിലാളികൾ
-
നീരയെ വിവാദങ്ങളിൽ പെടുത്തരുതെന്ന് കർഷകർ
-
ബെംഗളുരുവിലെ ചെറുകിട കച്ചവടക്കാര്‍ വട്ടപ്പലിശക്കാരുടെ പിടിയിൽ
-
ആക്രമണങ്ങളിൽ ആശങ്കയോടെ സുരക്ഷാ ജീവനക്കാർ
-
യാത്രക്കാരുടെ ശ്രദ്ധയ്ക്ക്
-
ട്രെയിൻ അപകട ദുരന്ത മുഖത്തെ കവര്‍ച്ചയിൽ നിന്ന് മുക്തനാവാതെ വിഷ്ണു
-
കൂടിയാട്ടത്തെക്കുറിച്ചുള്ള എന്റെ വാർത്ത
-
പാളയം മാർക്കറ്റിനെക്കുറിച്ച് മത്സ്യവില്പനക്കാരിയായ നാന്‍സി തയ്യാറാക്കിയ റിപ്പോർട്ട്
-
കള്ളന്മ്മാരെ പേടിച്ച് പന്തളത്തെ വിദ്യാർഥികൾ
-
മാനസികാരോഗ്യ പദ്ധതി നിലനിര്‍ത്തുമെന്ന പ്രഖ്യാപനത്തിലും ആശങ്ക തീരാതെ രോഗികൾ
-
ഇന്‍ഷുറന്‍സ് ഏജന്റിന്റെ വാക്ക് വിശ്വസിച്ച് പണവും മാനവും പോയി ഒരു കുടുംബം
related stories
Disclaimer
ഇവിടെ പോസ്റ്റ് ചെയ്യുന്ന അഭിപ്രായങ്ങൾ മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാറിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.